Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആശങ്ക ഏറി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട് സ്‌പോട്ട്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് ആക്കി. ഇതില്‍ കാലടി ജംഗ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍, കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:38 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് ആക്കി. ഇതില്‍ കാലടി ജംഗ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍, കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളാണ്. ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ഈ പ്രദേശങ്ങളിലെ അതിര്‍ത്തി റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. കര്‍ശനമായ പോലീസ് പെട്രോളിംഗും ആരംഭിച്ചു.

ജില്ലയില്‍ കൊറോണ വ്യാപനം കൂടുന്നതോടെ നഗരവാസികള്‍ ആശങ്കയിലാണ്. ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. നഗരാതിര്‍ത്തിയും ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചും ശക്തമായ പരിശോധനകളായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാകുക. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മണക്കാട് സ്വദേശി നഗരത്തിലെ ചാലക്കമ്പോളം, ബീമാപള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.  

ലോക്ഡൗണില്‍ ഇളവു വന്നതോടെ പോലീസ് പരിശോധനങ്ങള്‍ നഗരത്തില്‍ ഏറെക്കുറേ ഒഴിവാക്കിയിരുന്നു. ഇതോടെ മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെ നഗരത്തില്‍ ഇറങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. സര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തുമില്ല. കൊറോണ വ്യാപനം ജില്ലയില്‍ കൂടിയാല്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ അടയ്‌ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നതിനാല്‍ കൊറോണ രോഗികളുടെ എണ്ണം പിടിച്ചുനിര്‍ത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.  

നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ സെക്രട്ടേറിയറ്റ് പരിസരവും കിഴക്കേകോട്ടയിലും വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ചാലക്കമ്പോളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയും ഇപ്പോള്‍ ഇല്ല. നഗരത്തിലെ കടകള്‍ക്കു മുന്നിലും എടിഎം സെന്ററുകളിലും കൊറോണ പ്രതിരോധത്തിന്റെ ആദ്യനാളുകളില്‍ കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മറ്റും വച്ചിരുന്നെങ്കിലും ഇപ്പോള്‍ അവയൊന്നും ഇല്ലാതായി. ഹോട്ടലുകളിലും സ്ഥാപനങ്ങളുടെ ക്യാന്റീനുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുവാദത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇവിടങ്ങളില്‍ സാമൂഹ്യാകലം പാലിക്കുന്നില്ല. തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുഴുവന്‍ ജീവനക്കാരും എത്തുന്നതും രോഗവ്യാപനത്തിന്റെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു. ഇവിടങ്ങളിലും പ്രതിരോധ നടപടികളില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ജില്ലയില്‍ ദിവസവും വന്നുപോകുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പഴയതുപോലെ ദിവസവും പ്രതിഷേധ സമരങ്ങളുടെ നീണ്ട നിരയാണ്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: തിരുവനന്തപുരംcovidഹോട്ട്സ്പോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.