Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിന് കൂടി വിട്ടുനല്‍കണം: കെസിഎ

കൊച്ചി കേന്ദ്രീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് രൂപീകരിച്ചതോടെ സ്റ്റേഡിയം പൂര്‍ണമായും അസോസിയേഷന് പ്രാപ്യമല്ലാതായി. 2014 ഒക്ടോബറിലായിരുന്നു അവസാന അന്താരാഷ്‌ട്ര കിക്കറ്റ് മത്സരം. വിന്‍ഡീസുമായുള്ള മത്സരം കൂടി കൊച്ചിയില്‍ നടത്താന്‍ കെസിഎ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു. 2014ന് ശേഷം തിരുവനന്തപുരത്തായിരുന്നു കേരളത്തിന് ലഭിച്ച എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നടന്നത്. 2017ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന് നെഹ്റു സ്റ്റേഡിയം വേദിയൊരുക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 16, 2020, 10:40 pm IST
in Cricket

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി വിട്ടുനല്‍കണമെന്ന ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ജിസിഡിഎയ്‌ക്ക് കെസിഎ വീണ്ടും കത്തയച്ചു. സ്റ്റേഡിയം സംബന്ധിച്ച് ജിസിഡിഎയും കെസിഎയും തമ്മിലുള്ള  വാടക കരാറിലെ പ്രധാന ഭാഗങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ ഇന്നലെ ജിസിഡിഎ ചെയര്‍മാന്‍ വി.സലീമിന് കത്തയച്ചത്. കരാര്‍ പ്രകാരം സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തടസ്സമില്ലാതെ  ക്രിക്കറ്റ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും 2014ന് ശേഷം കൊച്ചിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നിട്ടില്ലെന്നും കത്തില്‍ പറയുന്നു . 2011ല്‍ അഞ്ചു വര്‍ഷത്തേക്ക് ഒപ്പുവച്ച കരാര്‍ 2014 ഓഗസ്റ്റില്‍ 30 വര്‍ഷത്തേക്ക് പുതുക്കിയിരുന്നു.  

കൊച്ചി കേന്ദ്രീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് രൂപീകരിച്ചതോടെ സ്റ്റേഡിയം പൂര്‍ണമായും അസോസിയേഷന് പ്രാപ്യമല്ലാതായി. 2014 ഒക്ടോബറിലായിരുന്നു അവസാന അന്താരാഷ്‌ട്ര കിക്കറ്റ് മത്സരം. വിന്‍ഡീസുമായുള്ള മത്സരം കൂടി കൊച്ചിയില്‍ നടത്താന്‍ കെസിഎ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു. 2014ന് ശേഷം തിരുവനന്തപുരത്തായിരുന്നു കേരളത്തിന് ലഭിച്ച എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നടന്നത്. 2017ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന് നെഹ്റു സ്റ്റേഡിയം വേദിയൊരുക്കി. അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം ഫിഫയ്‌ക്ക് വിട്ടുനല്‍കിയപ്പോഴാണ് സ്റ്റേഡിയത്തിലെ പ്രധാന വിക്കറ്റ് ടര്‍ഫ് നീക്കം ചെയ്തത്. ഇതിന് ശേഷം സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായി. സ്റ്റേഡിയവും ഗ്രൗണ്ടും ഇതുവരെ ജിസിഡിഎ കെസിഎക്ക് തിരികെ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് 2019 ജനുവരിയിലും 2020 ജനുവരിയിലും ജിസിഡിഎക്ക് കത്ത് നല്‍കിയിട്ടും  നടപടികളുണ്ടായില്ല.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി  എത്രയും വേഗം സ്റ്റേഡിയം തിരികെ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 2011 ജനുവരിയിലെ ആദ്യ കരാര്‍ പ്രകാരം സ്റ്റേഡിയം നവീകരണത്തിനും പരിപാലത്തിനുമടക്കം വന്‍ തുക കെസിഎ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. എഐഎഫ്എഫിന്റെ അംഗീകാരമുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ജിസിഡിഎക്ക് കെസിഎയുമായി കൂടിയാലോചിച്ച് സ്റ്റേഡിയം വിട്ടുനല്‍കാമെന്നും കത്തില്‍ പറയുന്നു.

Tags: കെസിഎKaloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

Kerala

വ്യാജ പുരാവസ്തു സൂക്ഷിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടകവീട്ടില്‍ കവര്‍ച്ച

Kerala

കലൂര്‍ സ്‌റ്റേഡിയത്തിലെ ഐ ഡെയ്‌ലി കഫേയിലെ പൊട്ടിത്തെറി: മരണം രണ്ടായി

Kerala

കലൂരിലെ ഗിന്നസ് പരിപാടി : സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പോലീസ് : നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

Kerala

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം; അഞ്ച് പേരെ പ്രതി ചേര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.