Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, ഫോണില്ല; അനുഷ ആയിരങ്ങളിലൊരുവള്‍

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

സല്‍ജി.പി.എന്‍ by സല്‍ജി.പി.എന്‍
Jun 16, 2020, 10:19 am IST
in Kerala

കട്ടപ്പന: ഇടുക്കി കട്ടപ്പന വാഴവര കൗന്തി കണിയാംപറമ്പില്‍ അനീഷ് ജയന്റെ മകള്‍, വാഴവര ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനുഷയ്‌ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളേപ്പറ്റി കേട്ടറിവേയുള്ളൂ. അവള്‍ക്ക് അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയോ, ടിവിയോ, മൊബൈലോ ഒന്നുമില്ല. നാലു തൂണില്‍, പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച, വീടെന്നുപോലും പറയാനാവാത്ത ഷെഡ്ഡിനുള്ളില്‍ കഴിയുന്ന അനുഷ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം കിട്ടാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീകമാണ്.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തില്‍ ആയിരങ്ങളാണ് പഠനസൗകര്യം ലഭിക്കാതെ നിരാശരാകുന്നത്. ഇവരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാം ശരിയായെന്ന് അധികൃതര്‍ വീമ്പിളക്കുന്നത്.

വീടിന് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചു സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക് ഷെഡ് നിര്‍മിച്ചാണ് ഭാര്യയും അമ്മയും മക്കളും അടങ്ങുന്ന അനീഷിന്റെ ആറംഗ കുടുംബം കഴിയുന്നത്. കൂലിവേല ചെയ്താണ് അനീഷ് കുടുംബം പോറ്റുന്നത്. സ്ഥലത്തിന്റെ പട്ടയത്തില്‍ ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടിയിട്ടില്ല. ഇതെല്ലാം പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. പട്ടയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അപേക്ഷകളും പരാതികളും നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇവിടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ അവസരത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സ്‌കൂള്‍ അദ്ധ്യാപകരും പിടിഎയും ഉറപ്പു വരുത്തുവാന്‍ എത്തിയപ്പോള്‍ ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. തൊട്ടടുത്ത വീടുകളിലോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ ചെന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ അതിന് പുല്‍മേട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടണം. നിലവില്‍ ഇത് പ്രായോഗികവുമല്ല. ഇതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് അനീഷയും അച്ഛനമ്മമാരും.

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Tags: keralaeducationഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.