Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാല്‍ നൂറ്റാണ്ടായി വാടക വീട്ടില്‍, വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ പട്ടികജാതി കുടുംബം

73 കാരനായ പി.ബി. ശ്രീധരന്റെ വീട് നിര്‍മ്മാണം തടസപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 09:46 am IST
in Kozhikode
പി.ബി. ശ്രീധരനും ഭാര്യ ഗിരിജയും റോഡ് വികസനത്തിനായി കോര്‍പറേഷന്‍ അക്വയര്‍ ചെയ്ത തങ്ങളുടെ ഭൂമിയില്‍

പി.ബി. ശ്രീധരനും ഭാര്യ ഗിരിജയും റോഡ് വികസനത്തിനായി കോര്‍പറേഷന്‍ അക്വയര്‍ ചെയ്ത തങ്ങളുടെ ഭൂമിയില്‍

കോഴിക്കോട്: അധികൃതരുടെ അനാസ്ഥമൂലം സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ പട്ടികജാതി കുടുംബം. 73 കാരനായ പി.ബി. ശ്രീധരന്റെ വീട് നിര്‍മ്മാണം തടസപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയില്ല.

റെയില്‍വേസ്റ്റേഷനു സമീപത്തെ പൂട്ടിപ്പോയ സംഗം തിയേറ്ററിലെ ടിക്കറ്റ് കീപ്പറായിരുന്നു ശ്രീധരന്‍. പൂട്ടിപ്പോയ സ്ഥാപനത്തില്‍ നിന്നും ലഭിച്ച നാമമാത്രമായ തുകയും സമ്പാദ്യവുമെല്ലാം ചേര്‍ത്താണ് 1991ല്‍ വളയനാട് വില്ലേജ് കൊമ്മേരിക്കടുത്ത് 6 സെന്റ് സ്ഥലം വാങ്ങുന്നത്.  സര്‍ക്കാര്‍ ധനസഹായത്തോടെ വീട് വെയ്‌ക്കാന്‍ മുതിര്‍ന്നപ്പോഴാണ് തന്റെ സ്ഥലം ഉള്‍പ്പെടെയുള്ള ഭാഗമായ മാങ്കാവ് ശ്മശാനം മുതല്‍ മേത്തോട്ട് താഴം വരെയുള്ള റോഡ് ഡിടിപി സ്‌കീമില്‍ ഉള്‍പ്പെടുത്തി 24 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ ബില്‍ഡിംഗ് ലൈന്‍ നിശ്ചയിച്ച് വരുന്ന കാര്യം അറിഞ്ഞത്.  

കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നും വിലയ്‌ക്ക് ഏറ്റെടുക്കാന്‍ തീരുമാനമായി. 1999ല്‍ റോഡിന്റെ വീതി വീണ്ടും 18 മീറ്ററായി കുറയ്‌ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലം അക്വയര്‍ ചെയ്യുന്ന മുറയ്‌ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന്  പൊതുമരാമത്ത്  വകുപ്പ് പണം അനുവദിച്ചു. എന്നാല്‍ ഫണ്ട് കോര്‍പ്പറേഷന് ലഭ്യമാകാത്തതിനാല്‍ ഭൂമി ഏറ്റെടുക്കാനായില്ല. ഇതിനിടയില്‍ പി.ബി.ശ്രീധരന്‍ ഉള്‍പ്പെടെ 43 സ്ഥലമുടമകളുടെ സാന്നിധ്യത്തില്‍ ഒട്ടേറെ യോഗങ്ങളും ചര്‍ച്ചകളും നടന്നു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിഎല്‍പിസി യോഗത്തില്‍ നഷ്ട പരിഹാര തുക ഭൂമിയുടെ തരം തോട്ടം, നിലം എന്നീ ഗണങ്ങളില്‍ യഥാക്രമം സെന്റിന് 3.5 ലക്ഷം, 2.5 ലക്ഷം രൂപ കണക്കാക്കി. എന്നാല്‍ കോര്‍പ്പറേഷനും സ്ഥലം എംഎല്‍എയും തമ്മിലുള്ള ശീതസമരം മൂലം റോഡ് വികസനവും നഷ്ടപരിഹാരം നല്‍കുന്നതും തടസ്സപ്പെട്ടു.

29 വര്‍ഷമായി പി.ബി.ശ്രീധരനും കുടുംബവും മകന്റെ സ്വകാര്യ കമ്പനിയിലെ ജോലി ആശ്രയിച്ച് വാടകയക്ക് കഴിയുന്നു. ഇതിനിടെ രണ്ട് പെണ്‍മക്കളുടെയും വിവാഹം നടന്നു. സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ 40 കാരനായ മകന്റെ വിവാഹം പോലും മുടങ്ങി. ഒന്നുകില്‍ വീട് വെയ്‌ക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ നഷ്ട പരിഹാര തുക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശ്രീധരന്‍ മുട്ടാത്ത വാതിലുകളില്ല. സമീപിച്ച ഇടങ്ങളില്‍ നിന്നും ശരിയാക്കാമെന്ന മറുപടി മാത്രം.

തന്റേതല്ലാത്ത കാരണത്താല്‍ കഴിഞ്ഞ 25 വര്‍ഷമായി വാടകയ്‌ക്ക് താമസിക്കേണ്ടി വന്നത് ശ്രീധരന്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും നഷ്ടപരിഹാര തുകയോടൊപ്പം ഇക്കാലമത്രയും നല്‍കിയ വാടക  ഇദ്ദേഹത്തിന് നല്‍കുകയോ വീടും സ്ഥലവും നല്‍കുകയോ ചെയ്യണമെന്നും പട്ടികജാതി-വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.

Tags: houseപട്ടിക ജാതിലോകാരോഗ്യ സംഘടനകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.