Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ്ബാധ വര്‍ധിക്കുന്നു, സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് മടി

കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jun 15, 2020, 12:04 pm IST
inMalappuram

മലപ്പുറം: കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്. സാമൂഹ്യവ്യാപന തോത് കുതിച്ചുയരാന്‍ ഈ അശ്രദ്ധ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

*പ്രതിഷേധങ്ങള്‍ക്ക് അകലമില്ല*

രാഷ്‌ട്രീയപ്പാര്‍ട്ടികളടക്കം വിവിധസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഏറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍പോലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

*മാസ്‌ക് കഴുത്തിനൊരു അലങ്കാരം*

മാസ്‌ക് മുഖത്ത് വെയ്‌ക്കുന്നതിന് പകരം പലരും കഴുത്തിനൊരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. സാമൂഹികാകലം പാലിക്കാതിരിക്കുമ്പോള്‍ തന്നെയാണ് ഇതെന്നതും ആശങ്കയേറ്റുന്നു. പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരവും കേന്ദ്രസര്‍ക്കാരിന്റെ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ജനസംഖ്യയേറിയ ജില്ലയെന്ന നിലയില്‍ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കും. മുഖാവരണം ധരിക്കുക, അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കാതിരിക്കുക, പൊതുസ്ഥലങ്ങളിലും മറ്റും തുപ്പരുത് തുടങ്ങിയവ നിയന്ത്രണ നിര്‍ദേശങ്ങളാണ്. ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്ന പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം ജില്ലയില്‍ ഇതുവരെ 4566 കേസുകളാണ് എടുത്തിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കേസുകള്‍ എടുക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.

*നിയമ നടപടികളില്‍ അയവ്*

കൊറോണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വിമൂഖത കാണിക്കുകയാണ്. അതുകൊണ്ട് മാസ്‌ക് ധരിക്കാതെയും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ കാരണമാകുന്നു. ജനപ്രതിനിധികള്‍ തന്നെ ഇത് തെറ്റിക്കുമ്പോള്‍ പൊതുജനങ്ങളും ആവര്‍ത്തിക്കുന്നു. നേതാക്കളും സ്ഥാപനങ്ങളും സാമൂഹികാകലവും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ച് മാത്രമേ പരിപാടികള്‍ നടത്തൂവെന്ന് തീരുമാനിച്ചാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാകം.

Tags: malappuramcovidVirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.