Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ്ബാധ വര്‍ധിക്കുന്നു, സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് മടി

കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Jun 15, 2020, 12:04 pm IST
in Malappuram

മലപ്പുറം: കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്. സാമൂഹ്യവ്യാപന തോത് കുതിച്ചുയരാന്‍ ഈ അശ്രദ്ധ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

*പ്രതിഷേധങ്ങള്‍ക്ക് അകലമില്ല*

രാഷ്‌ട്രീയപ്പാര്‍ട്ടികളടക്കം വിവിധസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഏറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍പോലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

*മാസ്‌ക് കഴുത്തിനൊരു അലങ്കാരം*

മാസ്‌ക് മുഖത്ത് വെയ്‌ക്കുന്നതിന് പകരം പലരും കഴുത്തിനൊരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. സാമൂഹികാകലം പാലിക്കാതിരിക്കുമ്പോള്‍ തന്നെയാണ് ഇതെന്നതും ആശങ്കയേറ്റുന്നു. പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരവും കേന്ദ്രസര്‍ക്കാരിന്റെ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ജനസംഖ്യയേറിയ ജില്ലയെന്ന നിലയില്‍ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കും. മുഖാവരണം ധരിക്കുക, അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കാതിരിക്കുക, പൊതുസ്ഥലങ്ങളിലും മറ്റും തുപ്പരുത് തുടങ്ങിയവ നിയന്ത്രണ നിര്‍ദേശങ്ങളാണ്. ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്ന പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം ജില്ലയില്‍ ഇതുവരെ 4566 കേസുകളാണ് എടുത്തിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കേസുകള്‍ എടുക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.

*നിയമ നടപടികളില്‍ അയവ്*

കൊറോണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വിമൂഖത കാണിക്കുകയാണ്. അതുകൊണ്ട് മാസ്‌ക് ധരിക്കാതെയും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ കാരണമാകുന്നു. ജനപ്രതിനിധികള്‍ തന്നെ ഇത് തെറ്റിക്കുമ്പോള്‍ പൊതുജനങ്ങളും ആവര്‍ത്തിക്കുന്നു. നേതാക്കളും സ്ഥാപനങ്ങളും സാമൂഹികാകലവും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ച് മാത്രമേ പരിപാടികള്‍ നടത്തൂവെന്ന് തീരുമാനിച്ചാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാകം.

Tags: malappuramcovidVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.