Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്വാറന്റൈന്‍ കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ജില്ലാ ഭരണകൂടം; സര്‍ക്കാര്‍ നിലപാട് സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു

കുമളിയില്‍ ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകിയത് മൂലം അഞ്ച് വയസുകാരിക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരെ കയറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസരവാസികള്‍ ഈ വിവരമറിയുന്നത്.

സതീഷ് കെ.എസ് by സതീഷ് കെ.എസ്
Jun 15, 2020, 10:15 am IST
in Idukki

കുമളി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിക്കടി നിലപാട് മാറ്റുന്നത് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു. പുറത്തു നിന്നെത്തുന്നവരില്‍ വലിയൊരു വിഭാഗം താമസിക്കുന്നത് ജനനിബിഡമായ സ്ഥലങ്ങളില്‍. താത്കാലിക പാസ് നല്‍കുന്നതും പ്രശ്‌നം.  

കുമളിയില്‍ ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകിയത് മൂലം അഞ്ച് വയസുകാരിക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരെ കയറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസരവാസികള്‍ ഈ വിവരമറിയുന്നത്.  

മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ തോട്ടം മേഖലകളും കോളനികളുമുള്ള സ്ഥലമാണ് ഇടുക്കി. തമിഴ്‌നാട് ശൈലിയില്‍ അടുത്തടുത്ത ലയങ്ങളിലും വീടുകളിലുമാണ് അധികമാളുകളുടെയും താമസവും ജീവിതവും. ഇവിടേക്ക് ദിവസവും 100-200 പേരാണ് റെഡ് സോണുകളില്‍ നിന്നടക്കം എത്തുന്നത്. ഇവരുടെ നീരീക്ഷണത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്നത്.  

നിരവധി റിസോര്‍ട്ടുകളും ലോഡ്ജുകളുമുള്ള ടൂറിസം മേഖലയായ ഇടുക്കിയില്‍ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കാന്‍ മറ്റിടങ്ങളിലേത് പോലുള്ള ബുദ്ധിമുട്ടില്ല. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തങ്ങള്‍ കെയര്‍ സെന്ററുകള്‍ പൂട്ടിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിനപ്പുറം ഇനിയൊന്നും ചെയ്യാനില്ലെന്നും ഇവര്‍ പറയുന്നു. കൃത്യമായ സാഹചര്യം മുന്നില്‍ക്കണ്ട് ജില്ലാ കളക്ടര്‍ നിരവധി പേരുടെ പാസ് തടഞ്ഞു. ഇതാണ് നിലവില്‍ ജില്ലയില്‍ രോഗികള്‍ കുറയാന്‍ കാരണം.  

ഇതിനിടെ താത്കാലിക പ്രവേശനാനുമതി നേടി മൂന്നുറോളം പേര്‍ കുമളി ചെക്ക്‌പോസ്റ്റ് വഴി ഇടുക്കിയിലെത്തി. പരമാവധി ഏഴ് ദിവസം വരെ ഇവിടെ താമസിക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയെത്തിയവരില്‍ എത്ര പേര്‍ തിരികെ പോയെന്നോ, ബാക്കിയുള്ളവര്‍ എവിടെയെന്നൊ, യാതൊരു വിവരവും സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമില്ല. വിശാലമായ തോട്ടം മേഖലയും മലയും കുന്നും നിറഞ്ഞ പ്രദേശങ്ങളായതിനാല്‍ പുറത്ത് നിന്നെത്തി പരിശോധന നടത്തുകയും എളുപ്പമല്ല.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.