Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ത്തീരസംരക്ഷണത്തിന് പുലിമുട്ട് പാടം; നാലുവര്‍ഷം കാഴ്ചക്കാരായ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണക്കെടുതി നേരിടുന്നത് തടയാന്‍ യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:06 pm IST
in Kerala

ആലപ്പുഴ: കാലവര്‍ഷം തുടങ്ങിയിട്ടും കടലോരം സരംക്ഷിക്കാനുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ആലപ്പുഴ ജില്ലയുടെ തീരങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. തീരത്ത് കല്ലിടുന്നതിന് ടെന്‍ഡര്‍ നടപടികളായെന്നു പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. സംസ്ഥാനത്തൊട്ടാകെ കടലോര പ്രദേശങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെയാണ് ഒരു വര്‍ഷം പോലും ഭരണകാലാവധിയില്ലാത്ത ഇടതു സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ പുലിമുട്ട് പാടം എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.  

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണക്കെടുതി നേരിടുന്നത് തടയാന്‍ യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം.

തീരത്തുനിന്ന് 40 മീറ്റര്‍ കുത്തനെ കടലിലേക്ക് ഇറക്കിയാണ് നിര്‍മാണം. ചെന്നൈ ഐഐടിയാണ് പദ്ധതിയുടെ രൂപകല്‍പന. 40 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളത്തില്‍ 114 പുലിമുട്ട് നിര്‍മിക്കും. പുലിമുട്ടുകളുടെ മുകളറ്റത്തിന് എട്ട് മീറ്ററും താഴെയറ്റത്തിന് 10 മീറ്ററും വീതിയുണ്ടാകും. ഏറ്റവും താഴെ ജിയോഫില്‍ട്ടര്‍ നിരത്തും. അതിന് മുകളില്‍ വ്യത്യസ്ത ഭാരത്തിലും വലിപ്പത്തിലുമുള്ള കല്ലുകളുടെ വിവിധ അടുക്കുകള്‍. ഏറ്റവും മുകളില്‍ സ്റ്റീലും സിമന്റ് കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന നാലുകാലുള്ള തൂണുകള്‍.  

തിരമാല പുലിമുട്ടുകളില്‍ തട്ടുന്നതോടെ ശക്തികുറയും. ശക്തിയോടെ തീരത്തടിക്കുന്ന അവസ്ഥയുണ്ടാകില്ല. പുലിമുട്ടുകള്‍ക്ക് ഇടയില്‍ ഇതിന്റെ ആഘാതങ്ങളുണ്ടാകില്ല. പരമ്പരാഗത കടല്‍ഭിത്തികളില്‍ നേരിട്ട് തിരയടിക്കുകയും തിരിച്ചിറങ്ങുന്ന തിര മണലും ഒഴുക്കിക്കൊണ്ടുപോകുകയുമാണ്. ഇതോടെ കടല്‍ഭിത്തി താഴ്ന്ന് തീരം ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ പുതിയ രീതിയില്‍ പുലിമുട്ടുകള്‍ക്കിടയിലെ ശാന്തമായ പ്രദേശത്ത് മണലടിഞ്ഞ് തീരംവയ്‌പിന് സഹായിക്കും.  

പദ്ധതിക്ക് കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കും. 184 കോടി രൂപയാണ് പദ്ധതി തുക. പദ്ധതി വിജയിച്ചാല്‍ കേരളത്തിലെ കടലാക്രമണ പ്രതിരോധത്തിനു പുതിയൊരു മാര്‍ഗമാകും പുലിമുട്ട് പാടമെന്നും മന്ത്രി അവകാശപ്പെടുന്നു. നേരത്തെ ജിയോട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ തീരത്ത് സ്ഥാപിച്ച് ലക്ഷങ്ങളാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പാഴാക്കിയത്. കഴിഞ്ഞ നാലു വര്‍ഷവും കാഴ്ചക്കാരായി മാറിയ സര്‍ക്കാര്‍ അവസാന വര്‍ഷം പ്രഖ്യാപനങ്ങളുമായി എത്തുന്നത് കണ്ണില്‍ പൊടിയിടാനാണെന്നാണ് ആക്ഷേപം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.