Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളിലെ ഭക്തജന പ്രവേശം പുന: പരിശോധിക്കണം; ശബരിമലയ്‌ക്ക് സമാനമായി ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ ഭക്തരുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തന്ത്രിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ബോര്‍ഡും സര്‍ക്കാരും അദ്ദേഹത്തിന്റെ നിലപാടിന് കീഴടങ്ങുകയുമായിരുന്നു. ഈ നിലപാട് ഇതര ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം. ഇതര ക്ഷേത്രങ്ങള്‍ക്ക് വേറെ തന്ത്രിമാരാണ് ഉള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2020, 11:39 am IST
in Kerala

കോട്ടയം: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നും ഉല്‍സവം നടത്തേണ്ടെന്നും തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയരുന്നു. കൊറോണ വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി അനുദിനം മോശമാകുന്ന സാഹചര്യത്തിലാണ് ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഭക്തജനപ്രവേശനം പുനപ്പരിശോധിക്കണമെന്ന ആവശ്യം ശക്തമായത്.

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ ഭക്തരുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തന്ത്രിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ബോര്‍ഡും സര്‍ക്കാരും അദ്ദേഹത്തിന്റെ നിലപാടിന് കീഴടങ്ങുകയുമായിരുന്നു. ഈ നിലപാട് ഇതര ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം. ഇതര ക്ഷേത്രങ്ങള്‍ക്ക് വേറെ തന്ത്രിമാരാണ് ഉള്ളത്. ക്ഷേത്രകാര്യങ്ങളില്‍ അന്തിമ അഭിപ്രായം പറയാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. അതിനാല്‍ തന്ത്രിസമാജവുമായും ക്ഷേത്ര സമിതികളുമായും ഭക്തജന സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും അവരുടെ നിലപാട് അംഗീകരിക്കണമെന്നുമാണ് ഭക്തരും പറയുന്നത്.

തൃശൂരിലെ അവസ്ഥ വളരെയേറ ആശങ്കാകരമാണ്. ഗുരുവായൂരിനോട് അടുത്ത കിടക്കുന്ന ചാവക്കാട്ടെ ആശുപത്രി അടച്ചു. ജില്ല വീണ്ടും ലോക്ഡൗണ്‍ ചെയ്യണമെന്ന അഭിപ്രായം വരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭക്തര്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ച് ഗുരുവായൂരില്‍ എത്തുന്നത്, അത്ര ആശാസ്യമല്ലെന്ന് ഹിന്ദു സംഘടനകള്‍ വിലയിരുത്തുന്നു. ക്ഷേത്രത്തില്‍ എത്തിയ ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്ഷേത്രം അടച്ച് അണുമുക്തമാക്കേണ്ടിവരും. ഇത് നിത്യ പൂജ മുടങ്ങാന്‍ ഇടയാക്കും.  

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്രങ്ങള്‍ തത്ക്കാലം തുറക്കേണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.   രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും നിത്യപൂജകള്‍ പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും തന്ത്രി സമാജവും വിശ്വഹിന്ദു പരിഷത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിയാണ് ക്ഷേത്രങ്ങളില്‍ ഭക്തരുടെ പ്രവേശനം അനുവദിക്കാന്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചത്.  

എന്നാല്‍ കാര്യഗൗരവം ഉള്‍ക്കൊണ്ട് ഭക്തര്‍ ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വീടുകളില്‍ വിളക്കുകൊളുത്തി നാമജപവുമായി കഴിയുകയാണ് അവര്‍. നിത്യേന ആയിരങ്ങള്‍ എത്തിയിരുന്ന ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ നൂറില്‍ താഴെ ഭക്തര്‍ മാത്രമാണ് വരുന്നത്.

Tags: keralaക്ഷേത്രംcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.