Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഠേംഗ്ഡിജിയുടെ ആരാധകന്‍

വേണുവേട്ടന്റെ ജീവിതം ആര്‍ക്കും മാതൃകാപരമാണ്. ലളിതമായിരുന്നു ആ ജീവിതം.

Janmabhumi Online by Janmabhumi Online
Jun 12, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രാ. വേണുഗോപാല്‍ ജനസംഘത്തിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തകന്‍ ആയിരുന്ന സമയം, 1965 ല്‍ ഞാന്‍ ചെങ്ങന്നൂര്‍ പ്രചാരകായിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്.  1966 ജനുവരി 14ന് ചെങ്ങന്നൂരില്‍ ദീനദയാല്‍ ഉപാധ്യായ വന്നപ്പോള്‍ വേണുവേട്ടനായിരുന്നു കൂടെ ഉണ്ടായിരുന്നത്. 1967ല്‍ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനം നടന്നപ്പോള്‍ ഞാനും അവിടെ പങ്കെടുത്തിരുന്നു. അന്ന്  നടന്ന ആര്‍എസ്എസ് ശാഖയില്‍ ദീനദയാല്‍ ജി സംസാരിച്ചിരുന്നു. അത് തര്‍ജ്ജമ ചെയ്തത് വേണുവേട്ടനായിരുന്നു. അത് അപൂര്‍വ്വമായ ഒരു സംഭവമാണ്. അതിനുശേഷം മാന്നാറിലും ഒരു പരിപാടിയില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടിയിരുന്നു. അന്ന് ദീനദയാല്‍ ജി ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാനും അദ്ദേഹത്തോടൊപ്പം മാന്നാര്‍ വരെ പോയി. മാന്നാറിലും ഹിന്ദിയില്‍ ദീനദയാല്‍ ജി പ്രസംഗിച്ചിരുന്നു. വേണുവേട്ടനായിരുന്നു തര്‍ജ്ജമ.

പിന്നീട് അദ്ദേഹം ബിഎംഎസിന്റെ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ബിഎംഎസില്‍ വന്നശേഷം അദ്ദേഹം രാഷ്‌ട്രീയത്തിന് അനുകൂലമായിരുന്നില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് രാഷ്‌ട്രീയം പാടില്ല എന്നായിരുന്നു സംഘത്തിന്റെ നിലപാട്. പരിവാര്‍ സംഘടനകള്‍ രാഷ്‌ട്രീയ മുക്തപ്രസ്ഥാനമാവണം എന്ന നിലപാടില്‍ നിന്ന് വേണുവേട്ടന്‍ മാറിചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ളതുകൊണ്ടാണ് അദ്ദേഹം അതിനെ അനുകൂലിക്കാതിരുന്നത്.  

വേണുവേട്ടന്റെ ജീവിതം ആര്‍ക്കും മാതൃകാപരമാണ്. ലളിതമായിരുന്നു ആ ജീവിതം. നിലമ്പൂര്‍ കോവിലകത്തെ അംഗമായിരുന്നു അദ്ദേഹം. സുഖലോലുപതയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നിട്ടും അതെല്ലാം തൃജിച്ചു. ആദര്‍ശത്തിന്റെ പേരില്‍ സ്വയം തിരഞ്ഞെടുത്ത പാതയായിരുന്നു അദ്ദേഹത്തിന് സംഘജീവിതം. ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രതീകം.  

കാര്‍ക്കശ്യ സ്വഭാവക്കാരനായിരുന്നു. ദന്തോപാന്ത് ഠേംഗ്ഡിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധനാ പുരുഷന്‍. 1942ല്‍ കേരളത്തില്‍ ആദ്യമായി ശാഖ തുടങ്ങാന്‍ എത്തിയത് ഠേംഗ്ഡിജിയായിരുന്നു. കേരളത്തില്‍ ആര്‍എസ്എസിന്റെ ആദ്യ ബാച്ചില്‍ പെട്ടവരാണ് വേണുവേട്ടനും ഭരതേട്ടനുമൊക്കെ. ഠേംഗ്ഡിജിയോട് അന്ന് തുടങ്ങിയ ആരാധന മരണം വരേയും തുടര്‍ന്നു.

പി.പി. മുകുന്ദന്‍

Tags: ആര്‍ വേണുഗോപാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ജൂണ്‍ 10ന് വിടപറഞ്ഞ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ആര്‍. വേണുഗോപാലിനെക്കുറിച്ചുള്ള ഹൃദ്യമായ രണ്ട് ഓര്‍മകള്‍

വേണുവേട്ടനോടൊപ്പം ലേഖകന്‍
Varadyam

നിലമ്പൂരിന്റെ നഷ്ടം

കൊയിലാണ്ടിയില്‍ നടന്ന ശ്രദ്ധാഞ്ജലിയില്‍ രാ. വേണുഗോപാലിന്റെ ചിത്രത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് ശ്രദ്ധാഞ്ജലി

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് രാ.വേണുഗോപാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി; മാധവ കൃപയിലെ ചടങ്ങില്‍ നിരവധി പേര്‍ എത്തി

Main Article

കൊട്ടാരംവിട്ട രാജാവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies