Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് ബാധിച്ച് മരണം; ഇരിട്ടി മേഖലയിലെ ജനങ്ങൾ ആശങ്കയിൽ, നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകും

മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടച്ചിടലിന്റെ ഗുണ ദോഷങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നിറയുകയാണ്. തില്ലങ്കേരിയിൽ സമ്പർക്കം വഴി രോഗം ഉണ്ടായ ഒരാൾ ഇരിട്ടിയിൽ വ്യാപാരിയായിരുന്നുവെന്നതും സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന  ആശങ്കയും ഏറുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 11, 2020, 09:58 pm IST
in Kannur

ഇരിട്ടി: ഇരിട്ടി പട്ടണം ഉൾപ്പെടുന്ന നഗരസഭയിലെ  ഒൻപതാം വാർഡിലെ പയഞ്ചേരിയൽ 70 കാരൻ  കോവിഡ് ബാധിച്ച് മരിച്ചത് പ്രദേശത്തെ ജനങ്ങളെ  കൂടുതൽ ആശങ്കയിലാക്കി. കഴിഞ്ഞ ആഴ്ചയാണ്  പയഞ്ചേരിൽ പ്രവാസിയായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് . ഇയാളും ഇപ്പോൾ മരിച്ച ഇയാളുടെ പിതാവും ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബം മസ്‌ക്കറ്റിൽ നിന്നും എത്തി ഒരുമിച്ച് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനാൽ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. എന്നാൽ നാലു ദിവസം കഴിഞ്ഞ് ഇരിട്ടി നഗരം ഉൾപ്പെടുന്ന വാർഡിനെ കണ്ടയിമെന്റ് സോണാക്കി അടച്ചിടൽ പ്രഖ്യാപിച്ചു. ഇരിട്ടി ബസ്റ്റാന്റ് ഉൾപ്പെടെ അടച്ചിട്ടുകൊണ്ടായിരുന്നു നിയന്ത്രണം. 

രാഷ്‌ട്രീയ പാർട്ടികൾ ചേരിതിരിഞ്ഞ് ഇതിനെതിരെ ആരോപണ പ്രത്യോരോപണങ്ങൾ ഉയർത്തുന്നതിനിടയിലാണ് കോവിഡ് ബാധിതന്റെ പിതാവ് രോഗം ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് ഇവരുടെ കുടുംബം മസ്‌ക്കറ്റിൽ നിന്നും നാട്ടിലെത്തിയത്. പയഞ്ചേരിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ 70കാരന്റെ മകന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ആശുപതിയിലേക്ക് മാറ്റിയിട്ടും കൂടെ താമസമാക്കിയ കരൾ രോഗത്തിന് ഉൾപ്പെടെ തുടർ ചികിത്സ നടത്തുന്ന 70 കാരനെ    മറ്റ് കുടുംബാംഗങ്ങളേയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിൽ വീഴ്‌ച്ചയുണ്ടായി. 

എന്നാൽ  ഇതിനിടയിൽ ഇവർ അധികൃതരെ ആരേയും  ഒന്നും അറിയിക്കാതെ കൂത്തുപറമ്പിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവർ ക്വാറന്റയിൻ വ്യവസ്ഥകൾ പാലിച്ചു കൊണ്ടാണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചത്. ബുധനാഴ്‌ച്ച റിസർട്ട് വന്നപ്പോൾ 70കാരനും അയാളുടെ ഭാര്യക്കും മകന്റെ  ഭാര്യക്കും രോഗം സ്ഥീരികരിച്ചു. ഇതോടെ മാസങ്ങളായി ലോക്ക്ഡൗണിൽ കിടക്കുന്ന നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകുമെന്ന ആശങ്കയും  ശക്തമായിരിക്കുകയാണ്. 

മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടച്ചിടലിന്റെ ഗുണ ദോഷങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നിറയുകയാണ്. തില്ലങ്കേരിയിൽ സമ്പർക്കം വഴി രോഗം ഉണ്ടായ ഒരാൾ ഇരിട്ടിയിൽ വ്യാപാരിയായിരുന്നുവെന്നതും സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന  ആശങ്കയും ഏറുകയാണ്.  

Tags: covidIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.