Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ, ഈ കാലഘട്ടത്തില്‍ ഞാന്‍ പിടിച്ചുനില്‍ക്കില്ല’

ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയും പ്രാധാന്യവും മാറി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പോലുള്ളവര്‍ കളിയെ പുതിയ തലത്തിലെത്തിച്ചു. എന്റെ കാലഘട്ടം ഇതായിരുന്നെങ്കില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കില്ലായിരുന്നു. എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ. സച്ചിന്റെയോ സെവാഗിന്റെയോ അടുത്തൊന്നും ഞാനില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2020, 10:37 pm IST
in Cricket

ന്യൂദല്‍ഹി: ‘എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ, ഈ കാലഘട്ടത്തില്‍ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും’. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ രാഹുല്‍ ദ്രാവിഡ്, തന്റെ പ്രഥമ കാലം നിലവിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നെന്ന് വിലയിരുത്തുന്നു. പ്രതിരോധം, അതായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്റെ ജീവശ്വാസം. ആക്രമിച്ചു കളിക്കാന്‍ താത്പര്യമില്ലാത്തതല്ല, പ്രതിരോധമായിരുന്നു ജോലി. ആ ജോലി ഏറെക്കുറെ വൃത്തിയായി നിറവേറ്റിയെന്ന സന്തോഷം ഇപ്പോഴുണ്ടെന്നും സഞ്ജയ് മഞ്ച്‌രേക്കറുമൊത്തുള്ള വീഡിയൊ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയും പ്രാധാന്യവും മാറി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പോലുള്ളവര്‍ കളിയെ പുതിയ തലത്തിലെത്തിച്ചു. എന്റെ കാലഘട്ടം ഇതായിരുന്നെങ്കില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കില്ലായിരുന്നു. എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ. സച്ചിന്റെയോ സെവാഗിന്റെയോ അടുത്തൊന്നും ഞാനില്ല.  

തിളങ്ങുന്ന പന്തുമായി പാഞ്ഞടുക്കുന്ന ബൗളര്‍മാരെ ക്ഷീണിപ്പിക്കുക, പന്തിന്റെ തിളക്കം കളയുക, പിറകെ വരുന്നവര്‍ക്ക് ബാറ്റിങ് അനായാസമാക്കുക… ഇതായിരുന്നു തന്റെ പ്രധാന ജോലിയെന്നും ദ്രാവിഡ് പറഞ്ഞു. ഇന്നും പ്രതികൂല ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് പ്രതിരോധമെന്ന് ആവര്‍ത്തിക്കുകയാണ് ദ്രാവിഡ്. പ്രതിരോധമായിരുന്നു തന്റെ കഴിവ്. ഏകാഗ്രതയും ശാന്തതയും തന്നെ മികച്ച ടെസ്റ്റ് താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്നും ദ്രാവിഡ് പറയുന്നു.  

ടെസ്റ്റ് താരമാകാനായിരുന്നു തുടക്കകാലം മുതല്‍ ഇഷ്ടം. അന്ന് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ടെസ്റ്റ് താരമാകണം. ഇന്നതല്ല സ്ഥിതി. ട്വന്റി20യും ഏകദിനവും താരങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിലനിര്‍ത്തും. എങ്കിലും കോഹ്‌ലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തുമെല്ലാം ഏതു ഫോര്‍മാറ്റും കളിക്കാന്‍ പ്രാപ്തരാണ്. ഒരു താരത്തിന്റെ പൂര്‍ണ്ണ കഴിവ് തിരിച്ചറിയാനാകുന്നത് ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ്.  

പിഴവുകളുണ്ടെങ്കില്‍ അവിടെ പിടിച്ചുനില്‍ക്കാനാകില്ല. അഞ്ച് ദിവസം കളിയുടെ സമ്മര്‍ദം താങ്ങണം. ചേതേശ്വര്‍ പൂജാരയെപ്പോലുള്ളവവരെ ആ ഗണത്തില്‍കൂട്ടാമെന്നും ദ്രാവിഡ് വ്യക്തമാക്കി.

Tags: strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.