Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം; പിഎസ്‌സി അടുത്ത തട്ടിപ്പിന് ശ്രമിക്കുന്നു’; രേഖകള്‍ പുറത്തുവിട്ട് ബിജെപി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 04:57 pm IST
in Kerala

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ പിഎസ്‌സി നടത്തുന്ന തട്ടിപ്പിന്റെ രേഖകള്‍ പുറത്തവിട്ട് ബിജെപി വ്യക്താവ് സന്ദീപ് ജി വാര്യര്‍.  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയത്തില്‍ വ്യാപകമായി തട്ടിപ്പിന് ശ്രമിക്കുകയാണ്. സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സിക്ക് അധികാരമുണ്ട്.

എന്നാല്‍ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ തയാറെടുക്കുന്നത്.  ഇതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള പിഎസസി ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.  

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

കോവിഡിന്റെ മറവില്‍ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്.കേരളത്തിന്റെ ഭരണചക്രം തിരിക്കാന്‍ വേണ്ടി പുതുതായി സൃഷ്ടിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്ന ഒഎംആര്‍ ടെസ്റ്റ് ഫലനിര്‍ണ്ണയം ആണ് ഇപ്പോള്‍ പി എസ് സി യില്‍ നടന്നുകൊണ്ടിരിക്കുന്നത് .

സാധാരണഗതിയില്‍ ഒരു ഒഎംആര്‍ ടെസ്റ്റില്‍ കമ്പ്യൂട്ടറിന് പരിശോധിക്കാന്‍ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള്‍ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന്‍ പി എസ് സി ക്ക് അധികാരമുണ്ട്.

എന്നാല്‍ ഇവിടെ കേരളത്തിലെ ഭരണചക്രം തിരിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ നിര്‍ണയിക്കുന്ന ഒഎംആര്‍ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള്‍ മാനുവലായി പരിശോധിക്കാന്‍ പോകുന്നു . അതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള PSC ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് ഇവിടെ പുറത്തുവിടുന്നത് .

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള്‍ നടക്കുന്നത്. ഒഎംആര്‍ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന്‍ പി എസ് സി ജീവനക്കാര്‍ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവാം. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന്‍ അട്ടിമറിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തില്‍ നടത്താന്‍ പോകുന്നത്.

ഒഎംആര്‍ ഷീറ്റുകള്‍ മാനുവലായി പരിശോധിക്കാന്‍ പ്രത്യേക ഉത്തരവ് വഴി ഇത്രയധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നതു തന്നെ പി എസ് സി പരീക്ഷ അട്ടിമറിക്കാനുള്ള പുതിയ വഴികള്‍ സിപിഎം കണ്ടുപിടിച്ചു എന്നുള്ളതിന്റെ തെളിവാണ്.

ഈ ഉത്തരവ് അടിയന്തരമായി പിഎസ് സി പിന്‍വലിക്കണം. ഒഎംആര്‍ ഷീറ്റുകള്‍ കമ്പ്യൂട്ടര്‍ മുഖാന്തരം മാത്രമേ പരിശോധിക്കാവൂ. പി എസ് സി യുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന ഈ വന്‍ അട്ടിമറിക്ക് പിന്നിലുള്ളവരെ ഉന്നതതല അന്വേഷണം നടത്തിയാല്‍ മാത്രമേ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

Tags: സന്ദീപ് വാര്യര്‍ഫെയ്സ്ബുക്ക്പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

ഐസിസിയുടെ പുതിയ നിയമം: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.