Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബ്ലാക്ക്മാന്റെ വിളയാട്ടങ്ങള്‍ വ്യാപകം; പോലീസ് പിന്‍വാങ്ങിയതോടെ ക്രമസമാധാനപാലനം ഏറ്റെടുത്ത് ‘ജനകീയ’സംഘങ്ങള്‍’

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നരിക്കുനിക്കടുത്ത് മാധ്യമ പ്രവര്‍ത്തകനെ രാത്രി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരം സംഘങ്ങളായിരുന്നു. പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ രാത്രി യാത്രക്കാരെ തടയുന്നതെന്നായിരുന്നു അവരുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 11:13 am IST
in Kozhikode

കോഴിക്കോട്: കള്ളന്മാരെയും ബ്ലാക്ക്മാന്റെ വിളയാട്ടങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം പോലീസ്  നാട്ടുകാരെ ഏല്‍പ്പിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോഷണ ശ്രമങ്ങളും ‘ബ്ലാക്ക്മാന്റെ’ വിളയാട്ടങ്ങളും വ്യാപകമാകുന്നതിനിടയിലാണ് രാത്രി കാവലിനും റോന്തുചുറ്റാനും നാട്ടുകാര്‍ തയ്യാറാകുന്നത്. 

പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ പ്രാദേശിക ക്രമസമാധാനം ഏറ്റെടുക്കുന്നുവെന്നാണ് വാദം. എന്നാല്‍ ഇതോടെ പ്രാദേശികമായി സംഘര്‍ഷങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നു.  

ഇക്കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നരിക്കുനിക്കടുത്ത് മാധ്യമ പ്രവര്‍ത്തകനെ രാത്രി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരം  സംഘങ്ങളായിരുന്നു. പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ രാത്രി യാത്രക്കാരെ തടയുന്നതെന്നായിരുന്നു അവരുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകനെ തടഞ്ഞുവെച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വേണുഗോപാല്‍ രാത്രി ഇറങ്ങി നടക്കാന്‍ അനുവാദമിെല്ലന്നായിരുന്നു മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടറായ സി.പി. ബിനീഷിനോട് പറഞ്ഞത്.

ആരായാലും ശരി രാത്രി പുറത്തിറങ്ങി നടക്കരുതെന്നായിരുന്നു നേതാക്കളുടെ ഭീഷണി. മാധ്യമ പ്രവര്‍ത്തനമടക്കം അവശ്യ സര്‍വ്വീസുകള്‍ക്ക് കോവിഡ് ചട്ടങ്ങളില്‍ ഇളവുണ്ടെങ്കിലും ഇതൊന്നും ആള്‍ക്കൂട്ടം അംഗീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കിന് കേടുപാടും വരുത്തി. പോലീസ് കേസെടുത്തെങ്കിലും സിപിഎം നേതാവ് പഞ്ചായത്ത് ആര്‍ആര്‍ടി ചെയര്‍മാനുമായ വേണുഗോപാലിനെ ഒഴിവാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

കോവിഡ് ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുകയും ചെയ്തു.  ബേപ്പൂര്‍, ഫറോക്ക്, മാവൂര്‍ മേഖലകളില്‍ കഴിഞ്ഞ മാസം ബ്ലാക്ക്മാന്‍ വിളയാടിയപ്പോള്‍ നാട്ടുകാര്‍ സംഘടിതമായി രംഗത്തെത്തിയിരുന്നു.

പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സാമൂഹ്യ വിരുദ്ധരെ നിലക്കുനിര്‍ത്തുന്നതിന് പകരം ക്രമസമാധാനത്തിന്റെ ചുമതല നാട്ടുകാരെ ഏല്‍പ്പിക്കുകയാണ്.  പോലീസ് രാത്രി പെട്രോളിംഗ് ശക്തമാക്കുകയും സാമൂഹ്യവിരുദ്ധരുടെ രാത്രി കാല വിളയാട്ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ നടപടിഎടുക്കുകയും ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് അക്രമങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും എത്തിക്കുന്നത്. സിപിഎം നേതാക്കളടക്കമുള്ളവര്‍ കയ്യേറ്റത്തിന് നേതൃത്വം നല്‍കുകയും അവര്‍ പോലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

Tags: kozhikodestreetപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.