Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപായ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം, ഗൂഗിള്‍ ആപ്പിന്റെ സഹായത്തിനും സർക്കാർ അനുമതി നൽകിയിട്ടില്ല

മുല്ലപ്പെരിയാര്‍ ദുരന്ത ഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച ഏര്‍ലി വാണിങ് സിസ്റ്റം ആണ് സ്ഥാപിച്ചതിന്റെ പിറ്റേ വര്‍ഷം തകരാറിലായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:14 pm IST
in Kerala

പീരുമേട്: മുല്ലപ്പെരിയാര്‍ ദുരന്തഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപായസൂചന മുന്നറിയിപ്പ് സംവിധാനം (ഏര്‍ലി വാണിങ് സിസ്റ്റം) പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം. മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി റിസര്‍വോയര്‍ വരെ പെരിയാര്‍ തീരുവുമായി ബന്ധപ്പെട്ട ആറ് വില്ലേജ് ഓഫീസുകളിലാണ് ഏര്‍ലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. ഷട്ടറിലെ വെള്ളം തുറന്ന് വിടുന്നതടക്കം ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട എന്തുണ്ടായാലും പോലീസ് വയര്‍ലസിന്റെ സഹായത്തോടെ സൈറണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കുന്നതായിരുന്നു പദ്ധതി.

ഇതിനായി 2009 നവംബറില്‍ വള്ളക്കടവ്, 66-ാം മൈല്‍, മഞ്ചുമല, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആന്റീനയും, ഉച്ചഭാഷിണിയും സ്ഥാപിച്ചു. അഞ്ച് കിലോ മീറ്റര്‍ ആകാശദൂരം അപായസൂചന നല്‍കുന്ന സൈറണിന്റെ ശബ്ദം കേട്ട് ജനങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ സ്ഥാപിച്ച അതേ വര്‍ഷം തന്നെ ആന്റീന നിലംപൊത്തി. പിന്നീടിത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. 

വയര്‍ലെസ് ഒഴിവാക്കി മൊബൈല്‍ ബാന്‍ഡ് വിഡ്ത്ത് പ്രയോജനപ്പെടുത്തി പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ അപായസൂചനകളും നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനവും നടപ്പിലായില്ല. അതിനിടെ ഗൂഗിള്‍ ആപ്പിന്റെ സഹായത്തോടെ മുല്ലപ്പെരിയാര്‍ ദുരന്തബാധിത മേഖലകളിലെ മൊബൈല്‍ ഫോണുകളെ ബന്ധിപ്പിച്ച് കോവിഡ് 19 ന്റെ മുന്നറിയിപ്പിന് സമാനമായ രീതിയില്‍ അപായസൂചന നല്‍കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.

പ്രകൃതിദുരന്ത പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശവും പരിഗണിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ ദുരന്ത ഭീതിയില്‍ പെരിയാര്‍ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് അപായസൂചന നല്‍കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ പക്കലില്ല.  

കാലവര്‍ഷം അടത്തെത്തി നില്‍ക്കെ 2018ലുണ്ടായ പ്രകൃതി ദുരന്തം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ പാതിരാത്രിയിലാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഷട്ടര്‍ തുറന്നത്. വലിയ തോതിലുള്ള നാശനഷ്ടത്തിന് ഇത് ഇടയാക്കിയിരുന്നു. ഈ വര്‍ഷം മഴ കനക്കുമെന്നാണ് വിവിധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന മുന്നറിയിപ്പ്. ഇടുക്കി ഡാമില്‍ 40% കൂടുതല്‍ ജലശേഖരം നിലവിലുണ്ട്. മഴ കനത്താല്‍ ഇടുക്കി വളരെ വേഗത്തില്‍ നിറയും. ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞ് തുറന്നുവിട്ടാല്‍ അത് കനത്ത നാശത്തിന് ഇടയാക്കും.

Tags: Monsoonഗൂഗിള്‍മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തിയേക്കും

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

പുതിയ വാര്‍ത്തകള്‍

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.