Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി: സ്വന്തക്കാരെ നിയമിച്ചതിന്റെ ഫലമെന്ന് ബിജെപി

സര്‍ക്കാര്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും മാത്രം സന്നദ്ധപ്രവര്‍ത്തനത്തിന് നിയമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 08:16 pm IST
in BJP

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരാകെ പിന്‍വലിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടര ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ അവരാരും രംഗത്തില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണുള്ളത്. കമ്മ്യൂണിറ്റി കിച്ചണ്‍ നിര്‍ത്തിയതോടെ സന്നദ്ധപ്രവര്‍ത്തനത്തിനു വന്ന സിപിഎമ്മുകാരും പിന്‍വലിഞ്ഞു. മറ്റ് സന്നദ്ധ പ്രവര്‍ത്തനത്തിന് അവര്‍ക്ക് താല്പര്യമില്ല. സര്‍ക്കാര്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും മാത്രം സന്നദ്ധപ്രവര്‍ത്തനത്തിന് നിയമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണക്കാലത്ത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിവേകത്തോടയല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന് ശരിയായ നിലപാടില്ല. കൂടിയാലോചനകള്‍ നടത്താതെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പല തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടിവരുന്നത് അതിനാലാണ്. പ്രവാസിമലയാളികള്‍ തിരികെയെത്തിക്കുന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ അവ്യക്തതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മടങ്ങി വരുന്ന പ്രവാസികളെയെല്ലാം സ്വീകരിക്കാന്‍ തയ്യാറാണെന്ന്  മുഖ്യമന്ത്രി ആദ്യം പറഞ്ഞു.  ലക്ഷക്കണക്കിന് ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയെന്നു പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു ഇത്രയധികം ഫ്‌ളൈറ്റുകള്‍ വിദേശത്തു നിന്ന് വരേണ്ടതില്ലന്ന്. കേന്ദ്ര സര്‍ക്കാര്‍ എല്ലാപ്രവാസികളെയും തിരികെ കൊണ്ടുവരാന്‍ തയ്യാറാണ്. ആവശ്യത്തിനനുസരിച്ച് വിമാന സര്‍വീസ് നടത്താന്‍ തയ്യാറാണെന്നു പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ എന്ത് നിലപാടാണ് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം.

പ്രവാസികളെയും മറ്റു സംസ്ഥാനത്തുള്ള മലയാളികളെയും സ്വീകരിക്കാന്‍ സര്‍ക്കാരിന് ശരിയായ തയ്യാറെടുപ്പുകള്‍ ഇല്ലന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ആവശ്യമായ ക്വാറന്റയിന്‍ സൗകര്യങ്ങളില്ല. ലക്ഷക്കണക്കിനു പ്രവാസികള്‍ ഇവിടേക്ക് വരുമ്പോള്‍ അവര്‍ക്കുവേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെകൊണ്ടുവരാന്‍ സര്‍ക്കാരിന് താത്പര്യമില്ല. ശ്രമിക് തീവണ്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ശ്രമവും സംസ്ഥാനം ചെയ്യുന്നില്ല. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ബസുകള്‍ അയക്കാത്തത് ഇവിടെ ആവശ്യമായ തയ്യറെടുപ്പുകള്‍ നടക്കാത്തതുകൊണ്ടാണ്. കൂടിയാലോചനകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി തീരുമാനങ്ങള്‍ എടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കൈവിട്ടുപോകുന്നു. മഴക്കാലമാകുമ്പോള്‍ സ്ഥിതി നിയന്ത്രണാതീതമാകുന്ന അവസ്ഥയാണ് ഉള്ളത്. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നു. അതിനനുസരിച്ചുള്ള ജാഗ്രത ഇല്ല. വെറും പ്രചാരണങ്ങളും വാചാടോപങ്ങളും മാത്രമാണ് നടക്കുന്നത്. ഇത് രോഗവ്യാപനം രൂക്ഷമാക്കുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.