Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഗോവയ്‌ക്കെതിരെയല്ല, ഇതു ഭാരതത്തിനെതിരേയുള്ള ഗൂഢാലോചന; ബിബിസിയും കമ്മിയും ചേര്‍ന്ന് നടത്തിയ നാടകം’ ഷൈലജയുടെ കപടത തെളിവോടെ പൊളിച്ചടുക്കി കുറിപ്പ്

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:47 pm IST
in Social Trend

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്ക് നാക്കുപിഴവ് ഉണ്ടായതല്ലെന്നും ഗോവയെ തകര്‍ക്കാനായി മനപൂര്‍വമാണ് ആ പ്രസതാവനനടത്തിയതെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. കാളിയമ്പി എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് തെളിവുകള്‍ നിരത്തി ഷൈലജയുടെ കപടത പൊളിച്ചടുക്കിയത്.  

ബിബിസിയും കമ്മ്യൂണിസ്റ്റുകളും  ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈലജ്ജ പറഞ്ഞത്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

യു കെയിലെ ദ ടൈംസ് പത്രത്തിന്റെ പ്രധാന തലക്കെട്ടും മുന്‍ പേജുമാണിത്. എന്താണ് വാര്‍ത്തയെന്നോ? വായൂപാലങ്ങള്‍, അതായത് പ്രത്യേക സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രം സകല സുരക്ഷിതത്വമാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വിമാന സൗകര്യങ്ങള്‍ വരുന്നതോടെ ജൂലയ് മാസത്തോട് കൂടി ബ്രിട്ടീഷുകാര്‍ക്ക് അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ നടത്താം എന്നതാണ് വാര്‍ത്ത.

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ബി ബി സി യും കമ്മികളും ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈ ലജ്ജ പറഞ്ഞത്. പ്രത്യേകം ഓര്‍ക്കേണ്ടത് ഇന്നലെ ‘തന്നെയാണ്’ നിയന്ത്രിതമായ നിലയില്‍ അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ തുടങ്ങാന്‍ പദ്ധതികള്‍ ബ്രിട്ടനില്‍ നിന്ന് വന്നത് എന്നാണ്. ആ തീരുമാനം വന്ന ഉടനേ ‘ഇന്ത്യയിലെ ഒരു ആരോഗ്യ മന്ത്രി ‘ (അങ്ങനെയാവും അവര്‍ വാര്‍ത്തകളില്‍ നാളെ പറയുന്നത് ) ഗോവ നിറയെ കോവിഡ് 19 ആണെന്നും ജനങ്ങള്‍ അവിടുന്ന് ചികിത്സ തേടി രക്ഷപെടുന്നെന്നും പച്ചക്കള്ളം പറയുന്നത് എന്തിനാവും? ചിന്തിക്കുക. നാക്കു പിഴയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അതൊരു നാക്കു പിഴയല്ല. ഗോവയുടെ ഉല്ലാസയാത്രാ വ്യവസായത്തെ ഇനിയൊരു ഉയര്‍ച്ച സാദ്ധ്യമല്ലാത്ത വിധം തകര്‍ക്കാന്‍ മനപ്പൂര്‍വം പറഞ്ഞതാണ്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഈ കമ്മിക്കൂളികളെ ശിക്ഷിക്കണം. രാജ്യദ്രോഹികള്‍! ഒരു വശത്ത് കോവിഡ് ഉപയോഗിച്ച് രാഷ്‌ട്രത്തെ തകര്‍ക്കണം എന്ന് എം എ ബേബി, ചൈനയെ സഹായിക്കാന്‍ കാരാട്ട് വക താത്വികം രാജേഷ് ചൈനയുടെ വക്കാലത്ത് പിടിച്ച് രാജ്യത്തിനെതിരെ ഭീഷണി

അതേ സമയം ഈ നാടിനെ തകര്‍ക്കാന്‍, ഇതിന്റെ നട്ടെല്ലൊടിക്കാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുംകിടക്കുന്നിടം വൃത്തികേടാക്കുന്ന നാണമില്ലാത്ത….. കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങി നല്‍കണം.

Tags: ministerഗോവkk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.