Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎംഎസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക്; തൊഴില്‍ ചട്ടത്തില്‍ സമഗ്ര പരിഷ്‌കരണവുമായി കേന്ദ്രം

നിലവില്‍ രാജ്യത്തെ തൊഴിലാളികളുടെ 30 ശതമാനം പേര്‍ മാത്രമാണ് മിനിമം വേതന സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. അസംഘടിത മേഖലയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം പരിഷ്‌ക്കരിക്കുന്നതോടെ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും സുരക്ഷിതത്വം നല്‍കുകയാണ് കേന്ദ്രം. ഇനി മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം തൊഴിലുടമ നല്‍കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 09:29 am IST
in India

ന്യൂദല്‍ഹി: അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികളെയും മിനിമം വേതന അവകാശത്തില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു.  ഇന്നലെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ പ്രഖ്യാപനങ്ങള്‍ക്കിടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) കാലങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ക്കു മുന്നില്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്.  

നിലവില്‍ രാജ്യത്തെ തൊഴിലാളികളുടെ 30 ശതമാനം പേര്‍ മാത്രമാണ് മിനിമം വേതന സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്.  അസംഘടിത മേഖലയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം പരിഷ്‌ക്കരിക്കുന്നതോടെ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും സുരക്ഷിതത്വം നല്‍കുകയാണ് കേന്ദ്രം. ഇനി മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം തൊഴിലുടമ നല്‍കണം.

മിനിമം വേതനത്തില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ കുറയ്‌ക്കുന്നതിനായി നാഷണല്‍ ഫ്‌ളോര്‍ വേജ് എന്ന സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മിനിമം വേതനം നിശ്ചയിക്കുന്നത് ലളിതവല്‍ക്കരിച്ചു. എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമാക്കി. ഇതുവഴി തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്താനാവും. എല്ലാ തൊഴിലാളികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന നടപ്പാക്കും. അപകടകരമായ മേഖലകളില്‍ ജോലിയെടുക്കുന്ന, പത്തുപേരില്‍ താഴെയുള്ള തൊഴില്‍ മേഖലയിലും സുരക്ഷയും ആരോഗ്യസംരക്ഷണവും നിര്‍ബന്ധമാക്കി.

അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിര്‍വചിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലുടമയ്‌ക്ക് നേരേ കീഴില്‍ ജോലി ചെയ്യുന്നവര്‍, സ്വന്തം നിലയ്‌ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിക്കെത്തിയവര്‍, കരാറുകാരന് കീഴില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ തിരിച്ചു. ക്ഷേമ പദ്ധതികള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും നടപ്പാക്കും. എല്ലാ ജില്ലകളിലെയും പത്തോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സംരംഭങ്ങളിലും ഇഎസ്‌ഐ നിര്‍ബന്ധം. പത്തില്‍ താഴെയുള്ളിടത്തും സ്വയം ഇഎസ്‌ഐ അംഗത്വം. ദുര്‍ഘടമേഖലയിലെ ജോലിയിടങ്ങളില്‍ പത്തില്‍ താഴെ തൊഴിലാളികളാണെങ്കിലും ഇഎസ്‌ഐ നിര്‍ബന്ധം.

ഗിജ് വര്‍ക്കേഴ്‌സിനും പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സിനും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും. തൊഴിലാളികള്‍ക്കായി നൈപുണ്യ വികസന ഫണ്ട്. എല്ലാ തൊഴില്‍ മേഖലകളും സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു. സുരക്ഷാ സംവിധാനങ്ങളൊരുക്കി രാത്രിയിലും ജോലി ചെയ്യാം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ ഫണ്ട്. അഞ്ചുവര്‍ഷം ജോലി ചെയ്തവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെന്നത് ഒരുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും നല്‍കണമെന്നും പുതിയ തൊഴില്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നു.

Tags: ബിഎംഎസ്‌കേന്ദ്ര സര്‍ക്കാര്‍തൊഴില്‍ ചട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.