Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഡിപ്ലോമാറ്റിക് ഫെയിലിയര്‍’; യാഥാര്‍ഥ്യം മന്ത്രിയെ ചൊടിപ്പിച്ചു; കൈരളി പിസിആര്‍ ടീമിന് സുനില്‍കുമാര്‍ ബിരിയാണി വാങ്ങി നല്‍കണമെന്ന് സന്ദീപ് വാര്യര്‍

രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് മന്ത്രി സുനില്‍ കുമാര്‍ ഇതിന് മറുപടി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 04:34 pm IST
in Social Trend

തിരുവനന്തപുരം: ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമാറ്റിക് ഫെയിലിയറാണ് പിണറായി സര്‍ക്കാരിന് സംഭവിച്ചതെന്ന് താന്‍ ചൂണ്ടിക്കാട്ടിയത് മന്ത്രി സുനില്‍ കുമാറിനെ വല്ലാതെ ചൊടിപ്പിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൃത്യസമയത്ത് തന്റെ മൈക്ക് മ്യൂട്ടാക്കുകയും മന്ത്രിയെ സഹായിക്കുകയും ചെയ്ത കൈരളിയിലെ പി.സി.ആര്‍ ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കണമെന്നും സന്ദീപ് പരിഹസിച്ചു. കൈരൡചാനലിലെ ഇന്നലത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.  

21 ശ്രമിക് സര്‍വീസുകളിലായി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല. ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണെന്നും സന്ദീപ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.  

രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് മന്ത്രി സുനില്‍ കുമാര്‍ ഇതിന് മറുപടി നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന മറുചോദ്യം സന്ദീപ് ചോദിച്ചത്. ഈ സമയം കൈരളിയിലെ പിസിആര്‍ ടീം സന്ദീപിന്റെ മൈക്ക് മ്യൂട്ടാക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ രാവിലെ വരെ 486 ശ്രമിക് തീവണ്ടികള്‍ രാജ്യത്ത് സര്‍വീസ് നടത്തി. 21 ശ്രമിക് സര്‍വീസുകളില്‍ ആയി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു . എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല.

ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണ്. ഇന്നലെ ഇക്കാര്യം കൈരളി ചാനലിലെ ചര്‍ച്ചയില്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ബഹു മന്ത്രി സുനില്‍കുമാര്‍ പറഞ്ഞത് രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നത് എന്നാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് നിങ്ങളുടെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന എന്റെ മറുചോദ്യം മന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചു.

എന്റെ മൈക്ക് കൃത്യസമയത്ത് മ്യൂട്ട് ചെയ്ത കൈരളിയിലെ പി.സി.ആര്‍ ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കേണ്ടതാണ്.

Tags: സേവനംസന്ദീപ് വാര്യര്‍തീവണ്ടിpinarayiSunilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.