Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കരുതല്‍; പിണറായി സര്‍ക്കാരിന്റെത് പാഴ് വാഗ്ദാനങ്ങള്‍; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് മുഖം തിരിച്ച് പോലീസും

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്

അനീഷ് അയിലം by അനീഷ് അയിലം
May 11, 2020, 04:23 pm IST
in Kerala

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കള്ള വാഗ്ദാനങ്ങളും കരുതലുകളും. മലയാളികള്‍ സംസ്ഥാനത്തേക്ക് വരുന്നത് പരമാവധി തടയുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച ഇടതു സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചു വരവിനോട് മുഖം തിരിക്കുന്നു.

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വരെ എത്തിയവര്‍ക്ക് പാസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടോ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. ദല്‍ഹിയില്‍ നിന്നും ഉടന്‍ ട്രെയിന്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകാന്‍ തന്നെ മൂന്നു ദിവസം എടുക്കുമെന്നാണ് ദല്‍ഹി കേരള ഹൗസിലെ ഏകോപന സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

റെഡ്‌സോണില്‍ നിന്നും വരുന്നവരെ കര്‍ശനമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സംസ്ഥാനം മലയാളികളെ കൈവിട്ടു. സര്‍ക്കാര്‍ പറഞ്ഞ നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും മതിയാ സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനാകാത്ത സ്ഥിതിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.  ഇപ്പോഴുള്ള സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും പാസ് ലഭിച്ചവര്‍ക്ക് വാഹന സൗകര്യം അനുസരിച്ച് മാത്രമേ ചെക്‌പോസ്റ്റില്‍ എത്താനാകൂ. അതുകൊണ്ട് പാസ് കിട്ടുന്നവര്‍ ലഭ്യമാകുന്ന വാഹനത്തില്‍ ചെക്‌പോസ്റ്റിലേക്ക് എത്തിയത്. നോര്‍ക്ക നല്‍കിയ പാസില്‍ പിറ്റേന്നത്തെ തിയതി ഉള്ള ഗര്‍ഭിണികളെപ്പോലും വിശ്രമകേന്ദ്രത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. വയോധികര്‍ക്ക് അടക്കം ഒരുനേരത്തെ ഭക്ഷണം നല്‍കാതെ  സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

Tags: കേരള സര്‍ക്കാര്‍pinarayiലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.