Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കരുതല്‍; പിണറായി സര്‍ക്കാരിന്റെത് പാഴ് വാഗ്ദാനങ്ങള്‍; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് മുഖം തിരിച്ച് പോലീസും

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്

അനീഷ് അയിലം by അനീഷ് അയിലം
May 11, 2020, 04:23 pm IST
in Kerala

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കള്ള വാഗ്ദാനങ്ങളും കരുതലുകളും. മലയാളികള്‍ സംസ്ഥാനത്തേക്ക് വരുന്നത് പരമാവധി തടയുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച ഇടതു സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചു വരവിനോട് മുഖം തിരിക്കുന്നു.

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വരെ എത്തിയവര്‍ക്ക് പാസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടോ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. ദല്‍ഹിയില്‍ നിന്നും ഉടന്‍ ട്രെയിന്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകാന്‍ തന്നെ മൂന്നു ദിവസം എടുക്കുമെന്നാണ് ദല്‍ഹി കേരള ഹൗസിലെ ഏകോപന സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

റെഡ്‌സോണില്‍ നിന്നും വരുന്നവരെ കര്‍ശനമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സംസ്ഥാനം മലയാളികളെ കൈവിട്ടു. സര്‍ക്കാര്‍ പറഞ്ഞ നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും മതിയാ സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനാകാത്ത സ്ഥിതിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.  ഇപ്പോഴുള്ള സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും പാസ് ലഭിച്ചവര്‍ക്ക് വാഹന സൗകര്യം അനുസരിച്ച് മാത്രമേ ചെക്‌പോസ്റ്റില്‍ എത്താനാകൂ. അതുകൊണ്ട് പാസ് കിട്ടുന്നവര്‍ ലഭ്യമാകുന്ന വാഹനത്തില്‍ ചെക്‌പോസ്റ്റിലേക്ക് എത്തിയത്. നോര്‍ക്ക നല്‍കിയ പാസില്‍ പിറ്റേന്നത്തെ തിയതി ഉള്ള ഗര്‍ഭിണികളെപ്പോലും വിശ്രമകേന്ദ്രത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. വയോധികര്‍ക്ക് അടക്കം ഒരുനേരത്തെ ഭക്ഷണം നല്‍കാതെ  സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

Tags: കേരള സര്‍ക്കാര്‍pinarayiലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.