Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി നാട് ഒന്നടങ്കം

തുറന്നുവച്ച ആശയം, വെട്ടിതെളിച്ച വഴികള്‍, നടന്നുപോയ പാദമുദ്രകള്‍.. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു നാട് ഒന്നടങ്കം കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി അനുസ്മരിച്ചു. ഇതു തന്നെയാണ് ഭീകരവാദികളുടെ ആക്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച കുമാര്‍ജി എന്ന എന്‍. സുനില്‍കുമാര്‍ കിളിമാനൂരുകാര്‍ക്ക് എന്തായിയിരുന്നു എന്ന് മനസ്സിലാക്കാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:37 am IST
in Kerala
എന്‍. സുനില്‍കുമാര്‍

എന്‍. സുനില്‍കുമാര്‍

തിരുവനന്തപുരം: തുറന്നുവച്ച ആശയം, വെട്ടിതെളിച്ച വഴികള്‍, നടന്നുപോയ പാദമുദ്രകള്‍.. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു നാട് ഒന്നടങ്കം കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി അനുസ്മരിച്ചു. ഇതു തന്നെയാണ് ഭീകരവാദികളുടെ ആക്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച കുമാര്‍ജി എന്ന എന്‍. സുനില്‍കുമാര്‍ കിളിമാനൂരുകാര്‍ക്ക് എന്തായിയിരുന്നു എന്ന് മനസ്സിലാക്കാന്‍.

2006 മെയ് ഒമ്പതിന് പുലര്‍ച്ചെ ജന്മഭൂമി പത്ര വിതരണത്തിനായി എത്തിയ സുനില്‍കുമാറിനെ ഭീകരവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ ഇറങ്ങി ചെന്ന്  കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കുകയും സാധാരണക്കാരില്‍ നിന്നും അതിലേറെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ സുനില്‍കുമാറിനായി കൊപ്പത്തെ പാതിരിയുടെ മതപരിവര്‍ത്തനത്തിനെതിരെ ജനാഥിപത്യ വിശ്വാസികളെ അണിനിരത്തുകയും സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ചുവന്ന മിഷണറി പ്രവര്‍ത്തനത്തെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കാരാഗ്രഹവാസവും അനുഭവിക്കേണ്ടി വന്നു സുനിലിന്.

ആര്‍എസ്എസിന്റെ എല്ലാ ശിക്ഷണങ്ങളും പൂര്‍ത്തീകരിച്ച് ആദര്‍ശത്തെ അത്രകണ്ട് താതാത്മ്യം പ്രാപിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സുനില്‍കുമാര്‍. താന്‍ എന്ന വ്യക്തിക്കപ്പുറം  കടന്ന് ചെന്ന് മറ്റുള്ളവരുമായി ആശയസംവാദം നടത്തുകയും, എതിരാളിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതെ തന്റെ ആദര്‍ശം അംഗീകരിപ്പിക്കാനുള്ള പ്രത്യേക വാക്ചാതുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ 14 വര്‍ഷത്തിന് ശേഷവും കിളിമാനൂരിന് പുറത്തുനിന്നുപോലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ നീറുന്ന ഓര്‍മ്മകള്‍ പേറുന്ന സ്മൃതികുടീരത്തില്‍ ലോക്ഡൗണ്‍ സാഹചര്യം മറികടന്ന് എത്തിയെന്നത് സുനില്‍ കുമാര്‍ എന്ന സ്വയം സേവകന്‍ നാടിന് എത്രത്തോളം പ്രീയപ്പെട്ടവനായിരുന്നു എന്നതിന്റെ തെളിവാണ്.

ലോക്ഡൗണിനെ തുടര്‍ന്ന് വര്‍ഷം തോറും നടത്തിയിരുന്ന അനുസ്മരണ സമ്മളനം ഇക്കൊല്ലം മാറ്റിവച്ചു. അതേസമയം സുനില്‍കുമാറിന്റെ സ്മൃതി കുടീരം സ്ഥിതിചെയ്യുന്ന കിളിമാനൂര്‍ കൊപ്പത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വിവിധ സമയങ്ങളിലായി നൂറോളം പേരാണ് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക്് പ്രമുഖ് കൈലാസം സുരേഷ്, ജില്ലാ പ്രചാരക് അരുണ്‍, കിളിമാനൂര്‍ ഖണ്ഡ് സംഘചാലക് ഉപേന്ദ്രന്‍, ഖണ്ഡ് കാര്യവാഹ് സജീവ്, ജില്ലാ കാര്യകര്‍ത്താക്കന്‍മാരായ രാജു, സനോജ്, തുടങ്ങിയവര്‍ സ്മൃതി കുടീരത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സാമൂഹ്യഅകലം പാലിച്ച് നടന്ന അനുസ്മരത്തിന് ആര്‍എസ്എസ് ആറ്റിങ്ങല്‍ ജില്ലാ സംഘചാലക് അഡ്വ. ജി. സുശീലന്‍, ജില്ലാ കാര്യവാഹ് വി.സി. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: കൊലപാതകംജന്മഭൂമിSunilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരട്ടല്‍ വേണ്ടെന്ന സൂചന നല്‍കി പിണറായി: വിഎസ് സുനില്‍കുമാറിന്‌റെ ഭാഷയ്‌ക്ക് പൊടുന്നനെ ശുദ്ധിവന്നു!

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.