Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലെത്തി; മലയാളികളെ എത്തിക്കാന്‍ ഒദ്യോഗിക നടപടിക്രമങ്ങള്‍ പോലും ആരംഭിക്കാതെ കേരളം; സര്‍ക്കാരിന്റേത് ക്രൂരമായ അനാസ്ഥ

പ്രത്യേക ട്രെയിനിനായി റെയില്‍വെയെ സമീപിക്കുന്നത് അടക്കമുള്ള ഒദ്യോഗിക നടപടിക്രമങ്ങള്‍ കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 01:29 pm IST
in Kerala

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം ഊര്‍ജിതമാക്കുമ്പോഴും കേരളം പ്രകടിപ്പിക്കുന്നത് ക്രൂരമായ അനാസ്ഥ. ഇന്നലെ വരെ 163 ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. 1.60 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിലൂടെ നാട്ടിലെത്തി. എന്നാല്‍, ഇതുവരെ കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിട്ടില്ല.  

ശ്രമിക് ട്രെയിന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും തിരിച്ചുവരുമ്പോള്‍ മലയാളികളെ അനുവദിക്കാനാകും. ഇതിന് പുറമെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആവശ്യപ്പെടാം. എന്നാല്‍, സംസ്ഥാനം  ഇതുവരെ ഇക്കാര്യത്തില്‍ നടപടിക്ക് തയാറായിട്ടില്ല. വിമര്‍ശനമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രത്യേക ട്രെയിനിനായി റെയില്‍വെയെ സമീപിക്കുന്നത് അടക്കമുള്ള ഒദ്യോഗിക നടപടിക്രമങ്ങള്‍ കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകളുമുണ്ടായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളെ മടക്കി അയയ്‌ക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച ആവേശം മലയാളികളെ തിരിച്ചെത്തിക്കാന്‍ കാണിക്കുന്നില്ലെന്നതാണ് വാസ്തവം. വിവിധ സംസ്ഥാനങ്ങള്‍ ബസ്സിലും മറ്റുമായി ജനങ്ങളെ തിരിച്ചെത്തിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയവര്‍ വിദ്യാഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഇപ്രകാരം മടക്കിയെത്തിച്ചു.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനായി രണ്ട് ലക്ഷത്തോളം പേര്‍ ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പകുതിയോളം പേര്‍ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ്. ഇവരെപ്പോലും ബസ്സുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഇതിനിടെയാണ് പാസ് നല്‍കുന്നത് നിര്‍ത്തിയത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രാ പ്രശ്‌നം ഏറ്റവുമാദ്യം ഉന്നയിച്ചത് കേരളമായിരുന്നു. ഇത് രാഷ്‌ട്രീയ വിവാദത്തിന് വേണ്ടി മാത്രമായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.  ഈ മാസം ഒന്നിനാണ് ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ബുധനാഴ്ച 56, വ്യാഴാഴ്ച 14 സര്‍വീസുകളുണ്ടായി. ഇന്നലെ മാത്രം 3500ഓളം പേര്‍ യുപിയില്‍ മടങ്ങിയെത്തി. മൂന്നര ലക്ഷത്തിലേറെയാളുകളാണ് ലോക്ഡൗണിന് ശേഷം ഒഡീഷയില്‍ തിരിച്ചെത്തിയത്. നിര്‍ത്തിവച്ച സര്‍വീസ് പുനരാരംഭിക്കാന്‍ കര്‍ണാടകം തീരുമാനിച്ചു.

Tags: keralaകേരള സര്‍ക്കാര്‍pinarayiMalayaliലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.