Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ആവശ്യ സാധനങ്ങളുമായി ഐഎന്‍എസ് കേസരി; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഐരാവതും ശാര്‍ദ്ദൂലും; അകമ്പടിയായി സൈന്യം; ഒഴിപ്പിക്കല്‍ ദൗത്യവുമായി മിഷന്‍ സമുദ്ര സേതു

ജൂണ്‍ 29 വരെ തുടരുന്ന സേവനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ 10-12 ടണ്‍ മരുന്ന് വീതം എത്തിക്കും. മാലിദ്വീപില്‍ 660 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്കുള്ള 14 അംഗ ( എട്ട് ഡോക്ടര്‍ മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും) മെഡിക്കല്‍ സംഘവും കൊമോറസിലേക്കുള്ള 13 അംഗ ( നാലു ഡോക്ടര്‍ മാരും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാരും) സംഘവും യാത്ര തിരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 06:12 pm IST
in Defence

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി നാവിക സേന മരുന്നുകളും മെഡിക്കല്‍ സംഘങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ  കപ്പലുകള്‍ അയച്ചു. അവിടെ കുടുങ്ങിയവരെ ഈ കപ്പലുകളില്‍ തിരികെ കൊണ്ടുവരും.

വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 2100 പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ആറു കേന്ദ്രങ്ങളും സായുധ സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കര, വ്യോമ, നാവികസേനകള്‍ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭോപ്പാല്‍, കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ബഹ്‌റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിലേക്ക് കപ്പലുകള്‍ അയച്ചത് കൂടാതെ ഇന്ത്യന്‍ നാവിക സേനയുടെ കേസരി കപ്പല്‍ ഇന്നലെ ദക്ഷിണ ഇന്ത്യന്‍ സമുദ്രമേഖലയിലേക്ക്  തിരിച്ചിട്ടുണ്ട്. മഡഗാസ്‌കര്‍, മാലിദ്വീപ്, കൊമോറസ്, സെയ്‌ഷെല്‍സ് എന്നീ രാജ്യങ്ങളിലും അവശ്യവസ്തുക്കളുമായി ഈ  കപ്പല്‍ എത്തും.  

ജൂണ്‍ 29 വരെ തുടരുന്ന സേവനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ 10-12 ടണ്‍ മരുന്ന് വീതം എത്തിക്കും. മാലിദ്വീപില്‍ 660 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്കുള്ള 14 അംഗ ( എട്ട് ഡോക്ടര്‍ മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും) മെഡിക്കല്‍ സംഘവും കൊമോറസിലേക്കുള്ള 13 അംഗ ( നാലു ഡോക്ടര്‍ മാരും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാരും) സംഘവും യാത്ര തിരിച്ചിട്ടുണ്ട്.

മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട ഐ എന്‍ എസ് ജലാശ്വ ഇന്ന് രാവിലെ ലക്ഷ്യസ്ഥാനത്തെത്തി. നാളെ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിക്കും. ഐ എന്‍ എസ് മഗര്‍ എന്ന കപ്പലും മാലിദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. ഐ എന്‍ എസ് ഐരാവത്, ഐ എന്‍ എസ് ശാര്‍ദ്ദൂല്‍ എന്നീ നാവിക സേന കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ഉടന്‍ യാത്ര തിരിച്ചേക്കും.

Tags: coronavirusoperation samudra setuindiacovidനാവിക സേനCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.