Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സന്നദ്ധ പ്രവര്‍ത്തനം; രജനീഷിന് തിരികെ കിട്ടിയത് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍

ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 11:15 am IST
in Idukki
രജനീഷ് സഹദേവന്‍

രജനീഷ് സഹദേവന്‍

കുമളി: രജനീഷ് സഹദേവന്‍ ഒരു പ്രതീകമാണ്. സ്വന്തം ജീവനോടൊപ്പം, കുടുംബത്തിന്റെ സുരക്ഷിതത്വം പോലും മറന്ന് കൊറോണ രോഗബാധയുടെ കാലത്ത് രാപകലില്ലാതെ സമൂഹ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ പ്രതിനിധി.  

എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താനുള്‍പ്പെടെയുള്ള വോളന്റീയര്‍മാര്‍ക്ക് പ്രബുദ്ധ കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് തിരികെ കിട്ടിയത് തികച്ചും വേദനാജനകമായ തിക്താനുഭങ്ങളെന്ന് രജീഷ് പറയുന്നു. സംസ്ഥാന അതിര്‍ത്തി പട്ടണമായ കുമളിയില്‍ മൂന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് നിലവിലുള്ളത്.  

വിവിധ സമയങ്ങളില്‍ 75 ലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടക്കം കൂടാതെ ക്രമീകരിക്കുകയാണ് 20 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത് വന്നിരുന്നത്. ഇതിനായി 24 മണിക്കൂറും സദാ ജാഗരൂകരായി നിലകൊള്ളുന്നവരാണ് വോളന്റിയര്‍മാര്‍. തുടക്കത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് രജനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ തങ്ങള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.  

നവമാധ്യങ്ങളിലൂടെ സമൂഹത്തില്‍ തങ്ങളെ അകറ്റി നിര്‍ത്താന്‍ ആഹ്വാനങ്ങളുണ്ടായതായി രജനീഷ് പറയുന്നു. മാത്രമല്ല മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനത്തില്‍ നിന്ന് പോലും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി. സഹപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടഞ്ഞതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ രജനീഷ് പങ്കുവെയ്‌ക്കുന്നു. നികൃഷ്ടജീവികളോടെന്ന പോലെയാണ് ചിലര്‍ തങ്ങളോട് പെരുമാറിയതെന്ന് രജനീഷ് ഓര്‍മ്മിക്കുന്നു. ചുരുങ്ങിയ കാലത്തിനിടെ 25 ലധികം രാജ്യങ്ങളില്‍ സഞ്ചാരികളുമായി യാത്ര ചെയ്തിട്ടുള്ള ട്രാവല്‍ ഗൈഡാണ് മുപ്പത്തൊമ്പത് കാരനായ രജനീഷ്.  

ഇത്തരം പ്രതിസന്ധി ഘട്ടങ്ങില്‍ നിരുത്സാഹപ്പെടുത്തുകയല്ല, പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്‍തുണയാണ് അത്യവശ്യമെന്ന് രജനീഷ് യൂടൂബിലൂടെയും മറ്റും ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല ആരൊക്കെ എതിര്‍ത്താലും അവസാന ആളും രോഗമുക്തി നേടുന്നത് വരെ താന്‍ മുന്‍ നിരയിലുണ്ടാകുമെന്ന് രജനീഷ് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.

Tags: idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.