Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തബ്‌ലീഗ്കാര്‍ ഒളിവില്‍ത്തന്നെ; മതസമ്മേളനത്തിന് പോയ എല്ലാവരെയും കണ്ടെത്താനാകാതെ പോലീസ്; കണക്ക് പുറത്തുവിടാതെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം

കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്ത് വിട്ടു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ രോഗവിവരം പ്രത്യേകിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 284 മലയാളി തബ്‌ലീഗ്കാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 03:48 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത തബ്‌ലീഗ്കാര്‍ ഒളിവില്‍ത്തന്നെ. അവരെ കണ്ടെത്താനാകാതെ പോലീസ് നെട്ടോട്ടമോടുന്നു. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പോയവരെയെല്ലാം കണ്ടെത്തിയെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിവരെയെല്ലാം കണ്ടെത്തിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കുന്നു. എന്നാല്‍ എത്രപേര്‍ എന്ന കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പുറത്ത് വിടുന്നില്ല.  

കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്ത് വിട്ടു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ രോഗവിവരം പ്രത്യേകിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 284 മലയാളി തബ്‌ലീഗ്കാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു.

  എന്നാല്‍ പിറ്റേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി പറഞ്ഞത് എല്ലാവരെയും കണ്ടെത്തി എന്നാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായാലും ആളെ കണ്ടെത്താനാകുമെന്ന് ന്യായീകരിക്കുകയും ചെയ്തു.  സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള പോലീസ് വിഭാഗങ്ങള്‍ ഇപ്പോഴും തബ്‌ലീഗ്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. നിരവധി പേര്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. എന്നാല്‍  ബന്ധുക്കള്‍ പറയുന്നത് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നുവെന്നാണ്. 

ഇതര സംസ്ഥാനങ്ങളില്‍ എവിടെ ആണ് എന്ന് കൃത്യമായി പറയാന്‍ ബന്ധുക്കള്‍ക്കും ആകുന്നില്ല. ഇവരെ പൂര്‍ണമായും കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്‌ത്തുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കൊറോണ പോസറ്റീവ് കേസുകള്‍ കൂടുകയാണ്. പലര്‍ക്കും എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് പോലും കണ്ടെത്താനാകാത്ത സ്ഥിതിയും ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകുന്നു.

Tags: Pinarayi Vijayanഡിജിപിcovidcoronavirusലോക്നാഥ് ബെഹറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.