Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലോക്ഡൗണിനു ശേഷവും പ്രൈവറ്റ് ബസ് സര്‍വ്വീസ് നടത്തില്ലെന്ന് ബസുടമകള്‍;ജി-ഫോം നല്‍കിയത് 945 പേര്‍

ലോക്ഡൗണിനു ശേഷവും സ്വകാര്യ ബസുകള്‍ ഓടാന്‍ സാധ്യതയില്ല. നിരവധി ബസുടമകള്‍ താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പൂരിപ്പിച്ച് ഗതാഗത വകുപ്പ് അധികൃതര്‍ക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:37 pm IST
in Thrissur

തൃശൂര്‍: ലോക്ഡൗണിനു ശേഷവും സ്വകാര്യ ബസുകള്‍ ഓടാന്‍ സാധ്യതയില്ല. നിരവധി ബസുടമകള്‍ താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പൂരിപ്പിച്ച്  ഗതാഗത വകുപ്പ് അധികൃതര്‍ക്ക് നല്‍കി. ലോക്ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്ടം ഒഴിവാക്കാനാണ് ബസുടമകളുടെ പുതിയ നീക്കമെന്നാണ് സൂചന. ജി-ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ 3 മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ ബസുകള്‍ സര്‍വീസ് നടത്താതെ കയറ്റിയിടാം.  

ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 945 പേര്‍ ജി-ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ചതായി ആര്‍ടിഒ ഷാജി മാധവന്‍ അറിയിച്ചു. സ്റ്റേജ് കാര്യേജ്- 351, കോണ്‍ട്രാക്ട് കാര്യേജ്-558, ഗുഡ്‌സ് വെഹിക്കിള്‍സ്-36 പേര്‍. ഈമാസം ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.  

ലോക്ഡൗണിനു ശേഷം ബസ് സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതിയാണിപ്പോഴെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസ് നിലച്ചിട്ട് ഒരുമാസമായി. ഇതുമൂലമുണ്ടായിട്ടുള്ള നഷ്ടം നികത്താനായി ഇന്‍ഷൂറന്‍സ് നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.  

ജില്ലയില്‍ 2500ഓളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസുകള്‍ തുടര്‍ച്ചയായി ഒരുമാസത്തോളം ഓടാതെ കിടക്കുന്നതിനാല്‍ എഞ്ചിന്‍, ബാറ്ററി, ടയര്‍, റേഡിയേറ്റര്‍ എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറ്റകുറ്റപണികള്‍ക്ക് തന്നെ വന്‍തുക ചെലവാകും.

 സര്‍വീസ് നടത്താതെ കിടന്ന കാലത്തെ ഇന്‍ഷൂറന്‍സ് നീട്ടി നല്‍കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കൂവെന്ന് ബസുടമകള്‍ പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പല ബസ് ഉടമകളും ഈ മേഖലയില്‍ നിന്ന് പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴുണ്ടായ നഷ്ടത്തെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ നിശ്ചിത കാലയളവിലുള്ള പലിശരഹിത വായ്‌പ നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് 500ലേറെ ബസുടമകള്‍ ജി-ഫോം പൂരിപ്പിച്ച് അധികൃതര്‍ക്ക് നല്‍കിയതായാണ് സൂചന.

Tags: covidലോക്ഡൗണ്‍Coronaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.