Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന് മഹോദരം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 23, 2020, 04:31 am IST
in Samskriti

മകന്‍ രോഹിതനെ തനിക്ക് ബലി നല്‍കാമെന്ന വാക്ക് ലംഘിക്കാന്‍ മഹാരാജാ ഹരിശ്ചന്ദ്രന്‍ മനപ്പൂര്‍വം ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. രോഹിതന്‍ കവചാദികള്‍ ധരിച്ച് യുദ്ധസന്നദ്ധനാകുന്നതു വരെ ക്ഷമിക്കണമത്രെ. വരുണഭഗവാന്‍ ചില കണക്കുകൂട്ടലുകളുമായാണ് തിരിച്ചു പോയത്.  

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ രോഹിതന് ഒരു മോഹം. കുറച്ചു സമയം നായാട്ടിനു പോകണം. രാജാക്കന്മാരുടെ വിനോദം പ്രധാനമായും നായാട്ടാണ്. തങ്ങളുടെ ക്ഷാത്രവീര്യത്തിന്റെ അഭ്യാസത്തിനുള്ള അവസരം കൂടിയാണത്. രോഹിതന്‍ കവചം ധരിച്ച് ആയുധങ്ങളുമായി കാട്ടിലേക്കു പോയി.  

കാട്ടില്‍ വച്ച് ദേവേന്ദ്രന്‍ രോഹിതനെ കണ്ടുമുട്ടി. രോഹിതന്‍ വരുണദേവനുള്ള ഒരു  ബലിമൃഗമാണെന്ന് ദേവേന്ദ്രന്‍ പറഞ്ഞു മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് സ്വാഭാവികമായും രോഹിതന് മോഹമുദിച്ചു. എങ്കില്‍ കൊട്ടാരത്തിലേക്ക് മടങ്ങരുതെന്ന് ദേവേന്ദ്രന്‍ ഉപദേശിച്ചു. അതു മാനിച്ച് കാട്ടില്‍ തന്നെ ഒളിവില്‍ കഴിയാന്‍  രോഹിതന്‍ നിശ്ചയിച്ചു. രാജകുമാരന്‍ കവചധാരിയായി ആയുധങ്ങളും വഹിച്ചു കൊണ്ട് കൊട്ടാരത്തിന് പുറത്തിറങ്ങിയതറിഞ്ഞ് വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

നേര്‍ച്ചയനുസരിച്ചുള്ള ബലി ഉടന്‍ വേണമെന്ന് വരുണന്‍ രാജാ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. രോഹിതന്‍ കൊട്ടാരത്തിലില്ലെന്നും നാടുവിട്ടു പോയിരിക്കയാണെന്നും ഹരിശ്ചന്ദ്രന്‍ വരുണനെ അറിയിച്ചു. ഒഴിവുകഴിവുകള്‍ പലതും കഴിഞ്ഞെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും വരുണന്‍ താക്കീതു പോലെ ഹരിശ്ചന്ദ്രനെ അറിയിച്ചു. സത്യലംഘനത്തിനുള്ള ശിക്ഷ രാജാവും കൊട്ടാരവും അനുഭവിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വരുണന്‍ മടങ്ങിയത്.  

വരുണന്‍ പോയി അധികനേരം കഴിയും മുന്‍പു തന്നെ ഹരിശ്ചന്ദ്രനും പരിവാരങ്ങള്‍ക്കും മഹോദരം ബാധിച്ചു. എല്ലാവരുടേയും വയറുവല്ലാതെ വീര്‍ത്ത് ഇപ്പോള്‍ പൊട്ടുമെന്ന പോലെ വളര്‍ന്നു. ഈ വീര്‍പ്പുമുട്ടിന്റെ കാരണം വരുണശാപമാണെന്നും സത്യലംഘനത്തിന്റെ ശിക്ഷയാണിതെന്നും ഗുരുജനങ്ങളില്‍ നിന്നും ഹരിശ്ചന്ദ്രന്‍ മനസ്സിലാക്കി. നേരത്തോടു നേരമാകും മുന്‍പു തന്നെ കൊട്ടാരത്തില്‍ രോഗികളുടെ എണ്ണം പെരുകി വന്നു.  

ഹരിശ്ചന്ദ്രന്‍ ഗുരുക്കന്മാരുമായി ആലോചിച്ചു. ഇനി എന്താണ് മാര്‍ഗം? മകനെ കണ്ടു കിട്ടിയിട്ടുമില്ല. തിരച്ചിലുകളെല്ലാം വിഫലമായി. പകരം ഒരാളെ പുത്രസ്ഥാനത്തേക്ക് നിശ്ചയിച്ച് ബലികൊടുത്താലും ശാപമോക്ഷത്തിന് മാര്‍ഗമുണ്ടാകുമെന്ന് വസിഷ്ഠാദികള്‍ ഉപദേശിച്ചു. പുത്രനെ കാണാത്ത ദുഃഖത്തേക്കാള്‍ വലുതായി മഹോദരമെന്ന മഹാരോഗം. ദേവേന്ദ്രന്‍ ഇടയ്‌ക്കിടെ വനത്തില്‍ രോഹിതനെ ചെന്നു കണ്ട്  പുണ്യതീര്‍ഥ ദര്‍ശനങ്ങളിലൂടെ രക്ഷാമാര്‍ഗം കണ്ടെത്തണമെന്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.