Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജല അതോറിറ്റിയെ കിഫ്ബിയിലാക്കിയത് കേന്ദ്രഫണ്ട് ലക്ഷ്യമാക്കി

2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Apr 21, 2020, 10:10 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: ജല അതോറിറ്റിയുടെ പദ്ധതികള്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കിയതിനു പിന്നില്‍ കേന്ദ്രത്തില്‍ നിന്നും ജല്‍ ജീവന്‍ മിഷനിലടക്കം ലഭിക്കാനുള്ള ആയിരക്കണക്കിന്‌ കോടി രൂപ കിഫ്ബിയിലേക്കു മാറ്റാനുള്ള തന്ത്രമെന്ന് സൂചന. 2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പ്രതിദിനം ഒരാള്‍ക്ക് 55ലിറ്റര്‍ വെളളം ലഭിക്കണമെന്നാണ് പദ്ധതി ലക്ഷ്യം.

ലഭ്യമായ വിവരമനുസരിച്ച് രാജ്യത്തെ 17.87 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 14.6 കോടി കുടുംബങ്ങള്‍ക്ക് ഇതുവരെ ഗാര്‍ഹിക വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍ ഇല്ല. ഇവര്‍ക്കുകൂടി ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കുന്നതിന് മൊത്തം പദ്ധതി ചെലവ് ഏകദേശം 3.60 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 2.08 ലക്ഷം കോടി രൂപയായിരിക്കും. ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതില്‍ 90 ശതമാനംചിലവും കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാനസര്‍ക്കാരും വഹിക്കണം. കേരളത്തില്‍ 50ശതമാനം കേന്ദ്രവും ബാക്കി 50 ശതമാനം സംസ്ഥാനവും എന്ന നിലയിലാണ്ഫണ്ട് പങ്കിടല്‍ രീതി.

ജല്‍ജീവന്‍ പദ്ധതിയില്‍ കേരളത്തിന് 22000കോടിരുപയാണ് ലഭിക്കുന്നതന്നാണ് സൂചന. കേന്ദ്രത്തിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത്. റോഡ് വികസനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിങ്ങനെ ഏതുമേഖല എടുത്താലും കേന്ദ്രപദ്ധതിസംസ്ഥാനത്ത് പേരുമാറ്റി നടപ്പാക്കുകയും അതിന്റെ ഫണ്ട് കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലേക്ക് മാറ്റി സംസ്ഥാനത്തിന്റെതാക്കി ചിലവഴിക്കുകയുമാണ് പതിവ്.

ജല്‍ജീവന്‍ മിഷനിലുടെ സംസ്ഥാനത്തിന് ലഭിക്കുന്ന ഇരുപതിനായിരത്തിലേറെ കോടിരൂപ ഇത്തരത്തില്‍ കിഫ്ബിയിലേക്ക് മാറ്റാനുള്ള നീക്കമാണ് ജലഅതോറിറ്റി പദ്ധതികള്‍ മുഴുവന്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കാനുള്ള ഉത്തരവിന്റെ പിന്നിലെന്നാണ് സൂചന.2024നുള്ളില്‍ നടപ്പാക്കേണ്ട പദ്ധതിയില്‍ കേരളത്തിലെത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇരുപത്തിരണ്ടായിരം കോടിരൂപയാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 55ലക്ഷം ഗ്രാമീണഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വെയ്‌ക്കുന്നത്.

ഈ പദ്ധതി നടപ്പാക്കാനുള്ള ആദ്യ ഘട്ട തുകയായ101.29കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.  എന്നാല്‍ ഇതില്‍ 78.44 കോടിരൂപയും കേരളസര്‍ക്കാര്‍ ചിലവഴിച്ചില്ല. അതിനാല്‍ രണ്ടാംഘട്ട തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 248.76കോടിരൂപയാണ് സംസ്ഥാനത്തിന് നീക്കിവച്ചിരുന്നത്. സംസ്ഥാനം ഇതിനുള്ള പ്രൊപ്പോസല്‍പോലും സമയത്തിന് സമര്‍പ്പിച്ചില്ല. ഇതെല്ലാം ഈപദ്ധതി കിഫ്ബിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

പാകിസ്ഥാന്‍ പ്രസിഡന്‍റ് ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (വലത്ത്)
World

ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ അവസ്ഥ വഷളാകുന്നു…പാകിസ്ഥാന്റെ ഏറ്റവും വലിയ ഈ കമ്പനി വില്‍ക്കാന്‍ വെച്ചിരിക്കുന്നു

Kerala

വിദ്യാര്‍ത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

Kerala

നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ്: വി മുരളീധരന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

തുര്‍ക്കി രോഷാകുലരാണ്…യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

ബ്രഹ്മോസ് 2

ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗതയുള്ള പുതുതലമുറ ബ്രഹ്മോസ്; ഈ ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ പാക് പേടിസ്വപ്നമാകും

മോദിയും , ഇന്ത്യക്കാരും ഇടഞ്ഞാൽ എന്തുണ്ടാകുമെന്ന് മാലദ്വീപിനോട് ചോദിക്കണം : തുർക്കിയ്‌ക്ക് മുന്നറിയിപ്പ്

മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ട്രെയിലർ പുറത്തിറങ്ങി

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു; ഇന്ന് ലോകത്തിനാകെ ദിശ കാട്ടാന്‍ സംഘം ശക്തമായിരിക്കുന്നു: ജെ. നന്ദകുമാര്‍

സ്വർണ്ണവും , കാറും ഒന്നും വേണ്ട : സ്ത്രീധനമായി യുവതിയുടെ വൃക്ക മതിയെന്ന് ഭർതൃകുടുംബം

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: ‘താന്‍സെന്‍ കാ താനാ ബാന’ പ്രകാശനം ചെയ്ത് നിതിന്‍ ഗഡ്കരി

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

മദ്രസ ശാസ്ത്രജ്ഞൻ ‘ ബകുൾ ഷെയ്‌ക്കിന്റെ ‘ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് ബോംബുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies