Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുർഷിദാബാദിൽ സ്ത്രീകളുടെ സംരക്ഷകരായി ബിഎസ്എഫ് മാറി ; കേന്ദ്രസേന എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നുവെന്നും ഇരകൾ

ഞായറാഴ്ച അക്രമ ബാധിത ഇരകളെ സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ (എൻ‌സി‌ഡബ്ല്യു) ചെയർപേഴ്‌സൺ വിജയ രഹത്കർ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോൾ ദുരിതബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആവശ്യം പ്രദേശങ്ങളിൽ സ്ഥിരമായ ബിഎസ്എഫ് ക്യാമ്പുകൾ സ്ഥാപിക്കണമെന്നാണ്. അതുവഴി അവർക്ക് സുരക്ഷിതത്വം തോന്നുമെന്നുമാണ് പറയുന്നതെന്നും വിജയ രഹത്കർ പറഞ്ഞു. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 08:20 am IST
in India
പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജി രവി ഗാന്ധി

പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജി രവി ഗാന്ധി

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട വർഗീയ അക്രമത്തെത്തുടർന്ന് ഭയത്തിന്റെയും ഭീകരതയുടെയും നിഴലിൽ ജീവിക്കുന്ന സ്ത്രീകൾക്ക് രക്ഷകരായി ബിഎസ്എഫ്. ഞായറാഴ്ച അക്രമ ബാധിത ഇരകളെ സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ (എൻ‌സി‌ഡബ്ല്യു) ചെയർപേഴ്‌സൺ വിജയ രഹത്കർ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

വനിതാ കമ്മീഷൻ പ്രതിനിധി സംഘത്തോടൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച വിജയ രഹത്കർ മാധ്യമങ്ങളുമായുള്ള സംഭാഷണത്തിൽ മുർഷിദാബാദിലെ മുസ്ലീം ആധിപത്യ പ്രദേശങ്ങളിലെ ഹിന്ദു സ്ത്രീകൾ തന്നെ ബിഎസ്എഫിനെ തങ്ങളുടെ സംരക്ഷകരായി വിളിക്കുന്നുവെന്ന് പറഞ്ഞു. കൂടാതെ തങ്ങൾ എവിടെ എത്തിയാലും സ്ത്രീകളുടെ കണ്ണുകളിൽ ഭയവും വേദനയും വ്യക്തമായി കാണാമായിരുന്നുവെന്ന് അവർ പറഞ്ഞു.

ബിഎസ്എഫ് എത്തിയില്ലായിരുന്നുവെങ്കിൽ സ്ത്രീകൾ രക്ഷപ്പെടുമായിരുന്നില്ലെന്ന് അവർ പറഞ്ഞതായും ചെയർപേഴ്സൺ പറഞ്ഞു. ഏപ്രിൽ 8 നാണ് മുർഷിദാബാദിലെ ചില പ്രദേശങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് സ്ഥിതിഗതികൾ വഷളായതോടെ ഏപ്രിൽ 12 ന് കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ഉത്തരവനുസരിച്ച് സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനെ വിന്യസിച്ചു. അതേ സമയം കേന്ദ്ര സേനയെ യഥാസമയം വിന്യസിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ലെന്ന് കോടതി പറഞ്ഞിരുന്നതും ചെയർപേഴ്സൺ ഓർമ്മപ്പെടുത്തി.

ഇപ്പോൾ ദുരിതബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആവശ്യം പ്രദേശങ്ങളിൽ സ്ഥിരമായ ബിഎസ്എഫ് ക്യാമ്പുകൾ സ്ഥാപിക്കണമെന്നാണ്. അതുവഴി അവർക്ക് സുരക്ഷിതത്വം തോന്നുമെന്നുമാണ് പറയുന്നതെന്നും വിജയ രഹത്കർ പറഞ്ഞു. കമ്മീഷൻ ഈ ആവശ്യം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വയ്‌ക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.

അതേ സമയം അക്രമത്തെക്കുറിച്ചും അത് ബാധിച്ച സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുന്ന അന്വേഷണ റിപ്പോർട്ട് വനിതാ കമ്മീഷൻ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.

Tags: KolkataCentral ForceMurshidabad riotsBSF Eastern CommandhinduwomenBSFmuslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

India

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

News

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.