Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കനല്‍തരിയായ തെരഞ്ഞെടുപ്പില്‍ സ്പ്രിങ്ക്ളര്‍ പണം ഒഴുക്കി; ഇടനിലക്കാര്‍ മുഖ്യമന്ത്രിയുടെ ഉപദേശകര്‍; ചോദ്യങ്ങളില്‍ വെറുതെയല്ല പിണറായിക്ക് വെപ്രാളം

പൗരന്മാരുടെ വിവര ശേഖരണം നടത്തി വിറ്റ് കിട്ടുന്ന കോടിയുടെ വിഹിതം പാര്‍ട്ടിക്കു കിട്ടിയതിനാലാണ് സിപിഎം പോളിറ്റ് ബ്യൂറോ മുതല്‍ താഴെത്തട്ടിലെ ലോക്കല്‍ സെക്രട്ടറി വരെ സ്പ്രിങ്ക്‌ളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കാന്‍ വെപ്രാളപ്പെടുന്നത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 20, 2020, 09:28 pm IST
in Kerala

തിരുവനന്തപുരം: കൊറോണ ദുരിതത്തില്‍ കൈത്താങ്ങു നീട്ടിയവരല്ല സ്പ്രിങ്ക്‌ളര്‍ കമ്പനിയെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തു തന്നെ സിപിഎമ്മിനുവേണ്ടി അവര്‍ പണം ഒഴുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശക ഗണത്തില്‍പ്പെട്ടവരായിരുന്നു ഇടനിലക്കാര്‍. ഇപ്പോഴത്തെ ഇടപാടിലും പണം എത്തുന്നത് പാര്‍ട്ടി ഫണ്ടിലേക്ക്. സിപിഎമ്മിന്റെ ഐടി വ്യാപാരത്തിന്റെ മുഖ്യദല്ലാള്‍ ഐടി സെക്രട്ടറി.  

പൗരന്മാരുടെ വിവര ശേഖരണം നടത്തി വിറ്റ് കിട്ടുന്ന കോടിയുടെ വിഹിതം പാര്‍ട്ടിക്കു കിട്ടിയതിനാലാണ് സിപിഎം പോളിറ്റ് ബ്യൂറോ മുതല്‍ താഴെത്തട്ടിലെ ലോക്കല്‍ സെക്രട്ടറി വരെ സ്പ്രിങ്ക്‌ളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കാന്‍ വെപ്രാളപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപ കമ്പനി ചിലവഴിച്ചപ്പോള്‍ മറ്റ് എല്‍ഡിഎഫ് അംഗങ്ങള്‍ മത്സരിച്ച ഇടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുകയായിരുന്നു. ചില മുന്‍കാല കച്ചവട ശ്രമങ്ങള്‍ ഇതിനു മുമ്പും ചില സോഫറ്റ്‌വെയര്‍ കച്ചവടങ്ങള്‍ സിപിഎമ്മിനുവേണ്ടി നടത്താന്‍ ഐടി സെക്രട്ടറി ശ്രമിച്ചെങ്കിലും ചിലതെല്ലാം പൊളിഞ്ഞു. അക്ഷയ പദ്ധതിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിതരണം, സംസ്ഥാന സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ തുടങ്ങിയ നീക്കങ്ങളാണ് വിജയിക്കാതെ പോയത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ വകുപ്പുകളിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏത് കരാറുകാരനും ആദ്യം കാണേണ്ടത് പാര്‍ട്ടി സംസ്ഥാന നേതാവിനെയാണ്. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കണം. ഇതാണ് രീതി. അതിനാലാണ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സിപിഎം ഒന്നടങ്കം രംഗത്തെത്തിയത്. 

അഭിമുഖത്തിനു പിന്നാലെ നേതാക്കള്‍ രംഗത്ത്  വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ പാര്‍ട്ടി വൃത്തങ്ങള്‍ ആരും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഏറ്റുപറച്ചിലിന് പിന്നാലെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം ഉള്‍പ്പെടെ എത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറിലെ അഴിമതിയുടെ ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പ്രചരണം നടത്താനും പാര്‍ട്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്.  

സിപിഐക്ക് വിയോജിപ്പ്

അതേസമയം യുഎസ് കമ്പനി സ്പ്രിങ്ക്‌ളറുമായി സര്‍ക്കാര്‍ ഡാറ്റാ കരാറിലേര്‍പ്പെട്ടതില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം.  ലോക്ഡൗണ്‍ കഴിഞ്ഞ് സിപിഐ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിനു ശേഷമാകും പരസ്യപ്രതികരണം.

മുഖ്യമന്ത്രി നിരപരാധിയെന്ന വാദമുയര്‍ത്തി നേതാക്കള്‍

മുഖ്യമന്ത്രി നിരപരാധി, ഉത്തരവാദിത്തം മുഴുവന്‍ ഐടി സെക്രട്ടറിക്ക് എന്നു പറഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിലാണ് സിപിഎം. പോളിറ്റ് ബ്യൂറോ അംഗം എസ്.ആര്‍. രാമചന്ദ്രന്‍പിള്ള, നിയമമന്ത്രി എ.കെ. ബാലന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവരുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രകടനവും സൂചിപ്പിക്കുന്നത് ഇതാണ്.  

കരാര്‍ അസാധാരണസ്ഥിതി നേരിടാനുള്ള അസാധാരണ നടപടിയെന്നും അപ്പോള്‍ അതില്‍ എല്ലാം മാനദണ്ഡങ്ങളും പാലിക്കപ്പെടണമെന്ന് നിഷ്‌കര്‍ഷിക്കാനാകില്ലെന്നുമാണ് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായി പെരുമാറുന്നുവെന്നാണ് എ. വിജയരാഘവന്റെ വാദം. സ്പ്രിങ്ക്‌ളറിന് കരാര്‍  നല്‍കിയതില്‍ തെറ്റില്ലെന്നും അത് നിയമവകുപ്പ് അറിയേണ്ടിതല്ലെന്നുമാണ് എ.കെ. ബാലന്‍ പറഞ്ഞത്. മാത്രമല്ല പിഴവുണ്ടായാല്‍ ഐടി വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും വെറുതേ കിട്ടുന്നതു സ്വീകരിക്കുന്നതിന് എന്താണ് തടസമെന്നുമാണ് എ.കെ. ബാലന്‍ പ്രതികരിച്ചത്. കരാറില്‍ യാതൊരു ക്രമക്കേടുമില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും ആവര്‍ത്തിച്ചു.

Tags: Pinarayi Vijayanഅഴിമതിcpimkodiyeri balakrishnanസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.