Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ആറുമണി തള്ള് ആള്‍ക്കാര്‍ കാത്തിരിക്കുന്നു; ഇപ്പോള്‍ വല്ലാത്ത ശൂന്യത’; സ്പ്രിങ്ക്ളറില്‍ പിണറായി പെട്ടപ്പോള്‍ രംഗത്തിറങ്ങി ന്യായീകരണ തൊഴിലാളികള്‍

അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 07:13 pm IST
in Social Trend

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ അഴിമതിയുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിഞ്ഞതോടെ രക്ഷിച്ചെടുക്കാനുള്ള ന്യായീകരണങ്ങളുമായി സിപിഎം സൈബര്‍ പേരാളികള്‍ രംഗത്ത്. അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു. ഇതിനു പുതിയ ന്യായീകരണം ചമച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് സിനിമയില്‍  വേഷങ്ങള്‍ ചെയ്യുന്ന മാല പാര്‍വ്വതിയാണ്.  

ഇന്ന് 5.55ന് അലാറം അടിച്ചപ്പോള്‍ വല്ലാതെ നൊന്തു. മുഖ്യമന്ത്രി പിണറായിയുടെ ‘6മണി തള്ള്’ എന്ന് പറയുന്ന കുറെ പേര്‍ ഉണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യതയാണ് പിണറായി പത്രസമ്മേനം നിര്‍ത്തിയതിലൂടെ  അനുഭവപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു.  

അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന പിണറായിയെ രക്ഷിക്കാനുള്ള അവസാന അടവാണ് സിപിഎം സൈബര്‍ പേരാളികള്‍ ഇപ്പോള്‍ നടത്തുന്നത്. എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍  എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പിണറായി ഇതുവരെ  നല്‍കിയിട്ടില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.  

ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും  മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.  കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും ഉയര്‍ത്തുന്ന വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്‌ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന  വിചിത്ര വാദവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. തുടര്‍ന്ന് ഐടി സെക്രട്ടറിയെ വ്യക്തിപരമായി ദ്രോഹിക്കുകയാണെന്നടക്കമുള്ള സ്ഥിരം ന്യായീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെയെല്ലാം വെളുപ്പിച്ചെടുക്കാനാണ് ഇപ്പോള്‍ സൈബര്‍ ന്യായീകരണ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  

Tags: maala parvathiPinarayi Vijayancpipinarayiഫെയ്സ്ബുക്ക്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പുതിയ വാര്‍ത്തകള്‍

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.