Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരിങ്ങണ്ടൂരിലേക്ക് വെള്ളമെത്തും; പത്താഴക്കുണ്ട് ഡാം ഷട്ടറുകള്‍ തുറന്നു

കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു.

Janmabhumi Online by Janmabhumi Online
Apr 12, 2020, 11:59 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

വടക്കാഞ്ചേരി: 4 പതിറ്റാണ്ടിനു ശേഷം പത്താഴക്കുണ്ട് ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടു. പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് കുടി വെള്ളം എത്തിക്കുന്നതിനായാണ് ഏഴര സെന്റീമീറ്റര്‍ ഉയരത്തില്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടു. ഡാമിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞശേഷം ആദ്യമായാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നത്.

 കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു. ഡാമില്‍ നിലവില്‍ 9.63 മീറ്റര്‍ ജലമാണ് ഉള്ളത്. സംഭരണശേഷി 14 മീറ്റര്‍ ആണ്. 1.58 എം എം ക്യൂബ് ജലമാണ് നിലവിലുള്ളത്. മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ മിണാലൂര്‍ തോട്ടിലൂടെ പെരിങ്ങണ്ടൂര്‍ വരെ വെള്ളം എത്തിക്കുന്നത്.

 ഇതോടെ വലിയ ആഹ്ലാദത്തിലാണ് മേഖലയിലെ കര്‍ഷകരും നാട്ടുകാരും. തലപ്പിള്ളി താലൂക്കിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും മണ്ണു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ ഡാം 1978 ലാണ് കമ്മീഷന്‍ ചെയ്യുന്നത്. ഡാമിന് 143 മീറ്റര്‍ നീളവും 18.3 മീറ്റര്‍ ഉയരവും ഉണ്ട്. വൃഷ്ടിപ്രദേശം 24.28 ഹെക്ടറും സംഭരണ ശേഷി 1.44 ദശലക്ഷം ഘനമീറ്ററും ആണ്. ഡാമിന് 3075 മീറ്റര്‍ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റര്‍ നീളത്തിലുള്ള വലതുകര കനാലും ഉണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏകദേശം 288 ഹെക്ടര്‍ ആയക്കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്തിരുന്നത്.

 എന്നാല്‍ ഡാമിന്റെ ബാരലില്‍ കൂടിയുള്ള ശക്തമായ ചോര്‍ച്ച മൂലം ജലം സംഭരിക്കുന്നതിനും  പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനും കഴിഞ്ഞ നാല് പതിറ്റാണ്ടായി സാധിക്കാത്ത സ്ഥിതിയായിരുന്നു. മന്ത്രിതലത്തിലുള്ള ഉന്നത അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് നവീകരണം നടത്തി ചോര്‍ച്ചയടച്ച് ഡാം ജലസമ്പന്നമായത്. വെള്ളം തുറന്നു വിട്ടതോടെ മേഖലയിലെ ജലസ്രോതസുകളും  ജലസമ്പന്നമാകുന്നതോടെ വലിയ രീതിയില്‍ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.

Tags: waterpathazhakkundu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാം: എങ്ങനെ?

ഈഡിസ് ഈജിപ്റ്റി കെ‍ാതുക്: കനത്ത മഴ ലഭിച്ചാൽ രൂപം മാറും

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies