Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ? മോഷണം നടന്നിട്ട് 11 വര്‍ഷം

മോഷണം നടന്ന് 11വര്‍ഷം പിന്നിടുമ്പോഴും കേരള പോലീസിനെ വട്ടംക്കറക്കിയ കേസിന് മാത്രം തുമ്പായില്ല. എന്നാല്‍ മുന്നൂറോളം കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങളും ലഭിച്ചു.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 10, 2020, 11:37 am IST
in Kerala
ഫോട്ടോ: ചന്ദ്രമൗലീശ്വര മരതകലിംഗം

ഫോട്ടോ: ചന്ദ്രമൗലീശ്വര മരതകലിംഗം

FacebookTwitterWhatsAppTelegramLinkedinEmail

കാലടി : കാലടി ശൃംഗേരി മഠം ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ. സംസ്ഥാനത്ത് നടന്നിട്ടുള്ള പല പ്രമാധമായ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടായെങ്കിലും മരതക ശിവലിംഗം മാത്രം ലഭിച്ചില്ല. മോഷണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള പോലീസിന്റെ തെളിയാത്ത കേസുകളില്‍ ഒന്നായിമാത്രം ഫയലുകളില്‍ ഉറങ്ങുന്നു.  

2009 മാര്‍ച്ച് 27ന് രാത്രി 12നും 28ന് വെളുപ്പിന് നാലിനുമിടയിലാണ് മരതകലിംഗം മോഷണം പോയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കോടികള്‍ വിലമതിക്കുന്നതാണ് മരതകലിംഗം. ഒരു കിലോ തൂക്കവും ആറ് ഇഞ്ച് ഉയരവുമുള്ള മരതകലിംഗം അമൂല്യമാണ്. ഇതിന്റെ മൂല്യം കണക്കാക്കാന്‍ പോലുമായിട്ടില്ല. മരതകലിംഗവും 12 കിലോ വരുന്ന വെള്ളി പാത്രങ്ങളും ഭണ്ഡാരത്തിലെ മൂന്ന് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്.

മൈസൂര്‍ മഹാരാജാവ് ശൃംഗേരി ശങ്കരാചാര്യ സ്വാമിക്ക് നല്‍കിയതാണ് ചന്ദ്രമൗലീശ്വര മരതകലിംഗം എന്നാണ് വിശ്വാസം. 1910ല്‍  കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ചാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ വിഗ്രഹത്തിന് മുമ്പില്‍ മരതകലിംഗം സ്ഥാപിക്കുന്നത്. എല്ലാദിവസവും ചന്ദ്രമൗലീശ്വര പൂജയും നടക്കുമായിരുന്നു. മരതകലിംഗത്തെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ വന്നതെന്നാണ് പോലീസ് നിഗമനം.  

മോഷണം നടന്നതിന് ശേഷം അന്നത്തെ എറണാകുളം റൂറല്‍ എസ്പി പി.വിജയന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ അന്വേഷണം നടത്തുകയുണ്ടായി. ഇതിനായി ഒരു ടെമ്പിള്‍ സ്‌ക്വാഡ് തന്നെ രൂപീകരിക്കുകയുണ്ടായി. അന്വേഷണത്തില്‍ മൂന്നൂറോളം മോഷണ കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന പല വിഗ്രഹങ്ങളും കണ്ടെത്തിയെങ്കിലും മരതകലിംഗം മാത്രം ലഭിച്ചില്ല. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്ര വ്യാപകമായി അന്വേഷണം നടത്തിയ മറ്റൊരു കേസുണ്ടാകുമോയെന്ന് സംശയമാണ്. അമേരിക്കിയിലേക്ക് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റ് തന്നെ വലയില്‍ കുടുങ്ങിയിരുന്നു. പല വിഗ്രഹങ്ങളും ലഭിച്ചു. അപ്പോഴും മരതകലിംഗം മാത്രം ലഭിച്ചില്ല.  

മോഷണം നടന്നിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു ദിവസം കേസ്  തെളിയുമെന്നും ചന്ദ്രമൗലീശ്വര മരതകലിംഗം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലുമാണ് ഭക്തജനങ്ങള്‍.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)
India

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

Kerala

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

Kerala

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

India

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

പുതിയ വാര്‍ത്തകള്‍

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

പെരുന്നാളിന് സുഡിയോയിൽ നിന്ന് വസ്ത്രമെടുക്കരുത് ; ടാറ്റയെ ബഹിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒ

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി

അദാനി ഗ്രൂപ്പ് സർക്കാരിന് നികുതിയായി നൽകിയത് 75,000 കോടി ; ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി അടയ്‌ക്കുന്ന ബിസിനസ് ഗ്രൂപ്പായി അദാനി ഗ്രൂപ്പ്

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies