Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്

പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 11:28 pm IST
in Kozhikode

കോഴിക്കോട്: എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എആര്‍ടി ക്ലിനിക്കിലെ കൗണ്‍സിലര്‍ ടി.കെ. ഷിനോവ്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എച്ച്ഐവി അണുബാധിതര്‍ക്ക് എആര്‍ടി ക്ലിനിക്കില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.  

എന്നാല്‍ എച്ച്ഐവി ബാധിതരായ ചിലര്‍ എആര്‍ടി മരുന്ന് താലൂക്ക് ആശുപത്രിയില്‍ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൗണ്‍സിലര്‍ എആര്‍ടി ക്ലിനിക്കിലെ ഷിനോവിനെ അറിയിക്കുകയായിരുന്നു. പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു.  

എആര്‍ടി മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ മരുന്ന് ശരീരത്തില്‍ പിടിക്കാതിരിക്കുന്ന അവസ്ഥ(ഡ്രഗ് റെസിസ്റ്റന്‍സ്) ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ക്ക് മരുന്നു വീട്ടിലോ അവര്‍ പറയുന്ന സ്ഥലത്തോ എത്തിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ഷിനോവ്. ആ തീരുമാനം കഴിഞ്ഞ 17 ദിവസങ്ങളായി എആര്‍ടിയിലെ ഡോക്ടറുടെയും മറ്റു കൗണ്‍സിലര്‍മാരുടേയും ബാക്കി സഹപ്രവര്‍ത്തകരുടെയും സഹായത്താല്‍, യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഷിനോവും സംഘവും.  

നിലമ്പൂരിലും പേരാമ്പ്രയിലും വടകരയിലെയും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തുകയും ഇവിടങ്ങളില്‍ എച്ച്ഐവി അണുബാധിതരെ വിളിച്ച് കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു ഇവര്‍. മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. എന്‍.കെ. തുളസീധരന് കീഴിലാണ് എആര്‍ടി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡോ. അന്നമ്മ, ഡോ. ഷെഫീല്‍ എന്നിവരാണ് ഡോക്ടര്‍മാര്‍. മണികണ്ഠന്‍, മായ എന്നിവരാണ് സെന്ററിലെ മറ്റു കൗണ്‍സിലര്‍മാര്‍. എച്ച്ഐവി അണുബാധിതര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുന്ന സര്‍ക്കാറിന്റെ ചികിത്സാ സെന്റര്‍ ആണ് എആര്‍ടി. 

Tags: kozhikodeകഥCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.