Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹത; പിന്നില്‍ സിപിഎം ഉന്നതരുടെ ഇടപെടല്‍

ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Apr 9, 2020, 06:36 pm IST
inKerala

കൊച്ചി: കൊറോണ വ്യാപനകാലത്ത്  കര്‍ശന വിലക്കുകള്‍ നിലനില്‍ക്കെ  പെരുമ്പാവൂരില്‍ പ്ലൈവുഡ്  നിര്‍മാതാക്കള്‍ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയല്‍ അതിനിര്‍ണായകമെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തിയ ദിവസങ്ങളിലാണ് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി ജോലിയെടുപ്പിക്കാന്‍  സര്‍ക്കാര്‍ അനുമതി നല്‍കിയത്.      

കൊറോണയുടെ പശ്ചാത്തലത്തില്‍ ആയൂര്‍വേദ മരുന്ന് ഉത്പാദനമടക്കം നിര്‍ത്തിവയ്‌പ്പിച്ചപ്പോഴാണ് അടിയന്തരമല്ലാത്ത പ്ലൈവുഡ് വ്യവസായത്തിന്  സര്‍ക്കാര്‍ അനുമതി നല്‍കിയത്. അവശ്യ മരുന്ന് വാങ്ങാന്‍ പുറത്ത് ഇറങ്ങുന്നവരെ വരെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട്പ്രകാരം കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയും, ഉള്‍ ഗ്രാമങ്ങളില്‍ ചെറിയ ആള്‍ക്കൂട്ടങ്ങളെ തടയുന്നതിന് ഡ്രോണ്‍ നിരീഷണം നടത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഈ നീക്കം ഞെട്ടിക്കുന്നതാണ്.  

ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിന് മുമ്പായി നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പ്ലൈവുഡ് ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ചില ഉടമകള്‍ തൊഴിലാളികളെ ഇവിടെ പിടിച്ച് നിര്‍ത്തിയത്. ഇവര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ച് അക്രമം വ്യാപകമാകുമെന്ന് പ്രചരിപ്പിച്ച്  അവരുടെ ഉത്തരവാദിത്വം സര്‍ക്കാരിനെക്കൊണ്ട് എറ്റെടുപ്പിക്കുകയായിരുന്നു മുതലാളിമാര്‍.

പ്ലൈവുഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പശ കേടുവരുന്നതിനാല്‍ ഇത് ഉപയോഗിച്ച് തീര്‍ക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയെന്നാണ് വിശദീകരണം.  നിര്‍മാണ സാമഗ്രികള്‍ നശിച്ചുപോകുന്ന് മറ്റ് വ്യവസായങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത ആനുകൂല്യം പ്ലൈവുഡ് നിര്‍മാതാക്കള്‍ക്ക് നല്‍കിയതാണ് സംശയം ജനിപ്പിക്കുന്നത്.  അടിയന്തര സ്വഭാവമുള്ള ഭക്ഷ്യ ഉത്പാദന മേഖലയ്‌ക്ക് പോലും പ്രവര്‍ത്തനാനുമതി നിഷേധിച്ചപ്പോള്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  

വലിയൊരു സാമ്പത്തിക ശക്തിയാണ് പ്ലൈവുഡ് വ്യവസായം കൈകാര്യം ചെയ്യുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ 1300ല്‍പരം പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

Tags: keralaലംഘനംcovidഎറണാകുളംലോക്ഡൗണ്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.