Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവര്‍ എന്നെ കണ്ടത് മകളെ പോലെ…

രോഗവിമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരോട് രേഷ്മ പറഞ്ഞത് താന്‍ വീണ്ടും കൊറോണ വാര്‍ഡില്‍ സേവനം ചെയ്യാന്‍ എത്തുമെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 01:16 pm IST
inKerala

കടുത്തുരുത്തി (കോട്ടയം): കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടിയ കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്സ് രേഷ്മ മോഹന്‍ദാസിന്റെ ആത്മബലം പോരാട്ടപാതയിലുള്ള എല്ലാവര്‍ക്കും കരുത്ത് . പത്തനംതിട്ട സ്വദേശികളായ വയോദമ്പതികളെ ചികിത്സിക്കുന്നതിനിടെയിലാണ് രേഷ്മയ്‌ക്കും രോഗം ബാധിച്ചത്. 93, 85 വയസ്സുള്ള വയോദമ്പതികള്‍ക്കൊപ്പം രേഷ്മയും രോഗമുക്തയായി. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.  

രോഗവിമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരോട് രേഷ്മ പറഞ്ഞത് താന്‍ വീണ്ടും കൊറോണ വാര്‍ഡില്‍ സേവനം ചെയ്യാന്‍ എത്തുമെന്നാണ്. അറുപത് വയസ്സ് കഴിഞ്ഞതിനാല്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട വയോദമ്പതികളെ മാര്‍ച്ച് 9ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് മുതല്‍ രേഷ്മ പരിചരിക്കാനുണ്ടായിരുന്നു.  

പതിനാറു നഴ്സുമാരെയാണ് കൊറോണ വാര്‍ഡിലേക്ക് പ്രത്യേകം നിയോഗിച്ചത്. പന്ത്രണ്ട് ദിവസം വയോദമ്പതികളെ പരിചരിച്ചുകൊണ്ടിരിക്കെ പനിയെ തുടര്‍ന്ന് 23ന് പരിശോധനയ്‌ക്ക് വിധേയയായി. 24ന് പരിശോധന ഫലം വന്നപ്പോള്‍ പോസിറ്റീവ്. പിന്നീട് ഐസൊലേഷനിലായി. സ്വന്തം മാതാപിതാക്കളെ പോലെ നോക്കിയതിന് വയോദമ്പതികള്‍ക്ക് മകളോടെന്ന വാത്സല്യം തന്നോട് ഉണ്ടായിരുന്നതായി രേഷ്മ ഓര്‍മിക്കുന്നു. ചികിത്സയിലിരിക്കെ അവര്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിക്കുമായിരുന്നു. അപ്പോള്‍ രേഷ്മയും സഹപ്രവര്‍ത്തകരും കഥകള്‍ പറഞ്ഞും പാട്ടു പാടിയും അവരെ ഉറക്കി. ഈ ഒരു ആത്മബന്ധം ഏറി വരുമ്പോഴാണ് രേഷ്മയും രോഗത്തിന്റെ പിടിയിലായത്. രോഗ വിവരം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഫോണില്‍ വിളിച്ച് ധൈര്യം പകര്‍ന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആര്‍എംഒ ഡോ. ആര്‍.പി. രഞ്ജിന്‍, നഴ്സിങ് സൂപ്രണ്ട് പ്രസന്നകുമാരി, സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായ സൗമ്യ. എസ.്.കെ., കൃഷ്ണപ്രീതി എന്നിവരും ധൈര്യം പകര്‍ന്നു.  

രോഗബാധിതയായി കഴിയുമ്പോള്‍ രേഷ്മ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതയായിരുന്നു. ‘വിളിക്കാതെ വന്ന കൂട്ടുകാരാ നിന്നെ കലണ്ടറില്‍ ഒരുവാരം കഴിയും മുമ്പ് മലര്‍ത്തി ഞാനുംമുറി വിടും… നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ… നീയും നിന്റെ കൂട്ടാളികളും അധികം ഇവിടെ കറങ്ങാന്‍ നില്‍ക്കണ്ട. നിനക്കറിയില്ല ഭാരതത്തിന്റെ സംസ്‌കാരത്തെയും ആരോഗ്യ പ്രവര്‍ത്തകരെയും. അവര്‍ നിന്നെ എന്നന്നേക്കുമായി ഉറക്കും’. കടുത്തുരുത്തി പാഴാത്തുരുത്ത് കരിമ്പനതൊട്ടിയില്‍ മോഹന്‍ദാസിന്റെയും രമയുടെയും മകളാണ് രേഷ്മ. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ്.

പി.സി. രാജേഷ്

Tags: kottayamcovidkottayam medical collegeCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.