Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യഫെഡ് വായ്‌പാ പദ്ധതി കബളിപ്പിക്കലായി മാറുന്നു; 90 ശതമാനം സംഘങ്ങളും നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്‌പാ പരിധിയില്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 02:39 pm IST
inKerala

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് പ്രഖ്യാപിച്ച വായ്‌പ പദ്ധതി കബളിപ്പിക്കലെന്ന് ആരോപണമുയരുന്നു. ഈ മേഖലയിലെ പത്ത് ശതമാനം പേര്‍ക്ക് പോലും ലഭിക്കാത്ത വായ്‌പാ പദ്ധതിയാണ് കൊറോണയുടെ പേരില്‍ മത്സ്യഫെഡ് പ്രഖ്യാപിച്ചത്. നിലവിലുള്ള 650 മത്സ്യത്തൊഴിലാളി സംഘങ്ങളില്‍ 90 ശതമാനം സംഘങ്ങളും വായ്‌പ സംബന്ധമായ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത 2,41,572 അംഗങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേവലം 30,000 പേര്‍ക്ക് മാത്രമേ മത്സ്യഫെഡ് പ്രഖ്യാപിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വായപ ലഭ്യമാകുകയുള്ളൂ.  

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്‌പാ പരിധിയില്‍ വരുന്നത്. സംഘങ്ങള്‍ക്ക് മത്സ്യഫെഡില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങളോ മറ്റും വായ്‌പകളോടെ കൊടുത്തിട്ടുണ്ടെങ്കില്‍ അത്തരം വായ്‌പകളുടെ 75 ശതമാനം തിരിച്ചടവും ബാധകമാണ്. വായ്‌പ തുക രണ്ടു മാസങ്ങള്‍ക്കുശേഷം ഗഡുക്കളായി മത്സ്യത്തൊഴിലാളികള്‍ തിരിച്ചടയ്‌ക്കണം. മത്സ്യഫെഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികള്‍ മാത്രമേ വായ്‌പ പരിധിക്കുള്ളില്‍ വരികയുള്ളു.  

അതില്‍ത്തന്നെ ഉള്‍നാടന്‍ മേഖലയിലുള്ള തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്‍കിയെന്ന പ്രചരണം നടത്തുവാനും അത് വഴി മറ്റ് ആശ്വാസ പദ്ധതികള്‍ ഇല്ലാതാക്കുവാനും മാത്രമെ ഈ പദ്ധതി ഉപകരിക്കൂ എന്നാണ് വിമര്‍ശനം ഉയരുന്നത്.                                                            മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിന് ഇടനിലക്കാര്‍ വില തീരുമാനിക്കുന്ന സ്ഥിതിയും ചൂഷണവും ഒഴിവാക്കുന്നതിനും മത്സ്യസംഭരണവും വിഷരഹിത മത്സ്യ വിതരണവും നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മത്സ്യഫെഡ് ഇടതുഭരണത്തിന്‍ കീഴില്‍ പലപ്പോഴും കാഴ്ചക്കാരായി മാറിയെന്ന് എഐടിയുസി അടക്കമുള്ള സംഘടനകള്‍ പോലും ആക്ഷേപം ഉന്നയിക്കുന്നു.  

ഓഖി ദുരന്തത്തെ തുടര്‍ന്ന് ക്ഷേമനിധി ബോര്‍ഡ് വഴി ഫിഷറീസ് വകുപ്പ് ഇടനിലക്കാരില്ലാതെ ഓരോ തൊഴിലാളിക്കും നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. മത്സ്യഫെഡിന്റെ ഇടനില ഒഴിവാക്കി ഇതേ മാതൃക സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: കേരള സര്‍ക്കാര്‍covidLoanCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.