Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

നാടകഗാനങ്ങളിലെ അര്‍ജ്ജുന സുഗന്ധം ഓര്‍മായി, അവസാനം ഈണമിട്ടത് ഷേക്‌സിപിയറിന്റെ ജീവിത കഥയക്ക്..

ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്

അനീഷ് അയിലം by അനീഷ് അയിലം
Apr 7, 2020, 10:39 am IST
in Music

തിരുവനന്തപുരം: ‘വിണ്ണില്‍ പൂത്ത പൂവായി… മണ്ണില്‍ നീയായിവന്നു..ഡാലിയ…പൂങ്കവിള്‍ മഞ്ഞുനീര്‍ തൊട്ടുവോ…എന്‍വെണ്ണക്കല്‍ ശില്‍പമേ…’ അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ട് നിര്‍ത്തി, ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്. തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകത്തിന്. അര്‍ജ്ജുനന്‍മാസ്റ്ററുടെ ഹൃയത്തില്‍ നിന്നും പെയ്തിറങ്ങിയ സംഗീതമഴയിലെ അവസാന തുള്ളി.

1995 ല്‍  ‘തേവാരം എന്ന നാടകത്തിന് വേണ്ടിയാണ്   അര്‍ജ്ജുനന്‍ മാസ്റ്റർ സൗപര്‍ണിക സമിതിക്കായി ആദ്യം ഈണം പകരുന്നത്. അശോക് ശശി രചിച്ച തേവാരം  അഡ്വ വെഞ്ഞാറമൂട്  രാമചന്ദ്രൻ ആയിരുന്നു സംവിധാനം. അവിടന്ന് ഇങ്ങോ ട്ട് 25 വർഷമായി അവതരണഗാനം മുതല്‍ ഇപ്പോഴത്തെ നാടകമായ  ഇതിഹാസത്തിലെ ഗാനങ്ങള്‍ക്ക് വരെ സൗപർണിക്ക് ഒപ്പം ഉണ്ടായിരുന്നു അർജ്ജുനൻ മാസ്റ്റർ അസുഖം ശരീരത്തെ തളര്‍ത്തുന്നത് വരെ മകന്‍  അനില്‍.എം. അര്‍ജ്ജുനന്റെ തിരുവനന്തപുരത്തെ റക്കോഡിംഗ് സ്റ്റുഡിയോ ‘ആരഭിയി’ലിരുന്നായിരുന്നു ഈണമൊരുക്കിയത്. ഹൃദയത്തിലെ സംഗീതം ഹാര്‍മോണിയത്തില്‍ വിരിയിക്കുന്ന വലത് കയ്യുള്‍പ്പെടെ തളര്‍ന്നതോടെ കൊച്ചിയിലെ വീട്ടിലായി. പക്ഷെ സംഗീതത്തിന്റെ തിരയിളക്കം ശരീരത്തിന്റെ തളര്‍ച്ചയെ തോല്‍പിച്ചു. വീല്‍ച്ചെയറില്‍, ജീവനാഡിയായ ഹാര്‍മോണിയത്തിനരികില്‍ എത്തി ഇടത് കൈകൊണ്ട് വലത്‌കൈയ് ഹാര്‍മോണിയത്തില്‍ എടുത്ത് വയ്‌ക്കുമ്പോള്‍ സംഗീതം വിരലുകളെ ചലിപ്പിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗപര്‍ണികയുടെ ഗാനങ്ങള്‍ക്ക് അര്‍ജ്ജുനന്‍മാസ്റ്റര്‍ ജീവന്‍ നല്‍കുന്നത് വീട്ടിലിരുന്നതാണ്. ഗാനരചയിതാവ് വിഭു പിരപ്പന്‍കോട്, നാടക സംവിധായകർ അശോക് ശശി ഗായകന്‍ കല്ലറ ഗോപന്‍ എന്നിവര്‍ ആറ് ഗാനങ്ങളുമായി പതിവുപോലെ വീട്ടിലെത്തി. പുതിയ അവതരണഗാനം ഉള്‍പ്പെടെ അഞ്ചെണ്ണം മനോഹരമായി എന്ന് പറഞ്ഞ മാസ്റ്റര്‍ പ്രണയ രംഗത്തേക്കുള്ള ഗാനം മാറ്റാന്‍ ആവശ്യപ്പെട്ടു.   നിര്‍ജ്ജീവമായ ഏത് വരികളെയും സംഗീതത്തിലൂടെ ജീവന്‍നല്‍കുന്ന അപൂര്‍വ്വ സംവിധായകരില്‍ ഒരാളാണ് മാസ്റ്ററ്റര്‍. ആദ്യമായാണ് മാസ്റ്റര്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നത്. അതിന് കാരണവും രചയിതാവായ വിഭുവിനോട് പറഞ്ഞു. 

ഷേക്‌സിപിയറിന്റെ കാലഘട്ടവും അതിനനുസരിച്ച സംഗീതവും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ പ്രണയത്തിന്റെ തീവ്രത ഉണര്‍ത്താനാകൂ. അതിന് പെപ്പറ്റ് നാടകം(പാവനാടകം)ത്തിന് അനുയോജ്യമായ സംഗീതം വേണം. അര്‍ജ്ജുനന്‍മാസ്റ്റര്‍ ഈണം നല്‍കി. അതിനനുസരിച്ച് ആണ് വരികള്‍ എഴുതിയതെന്ന് വിഭു ജന്മഭൂമിയോട് പങ്കുവച്ചു.

കല്ലറഗോപന്‍ രണ്ട് ദിവസം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഈണം പഠിച്ചു. അതിനുശേഷം കല്ലറഗോപനും മകള്‍ നാരായണി ഗോപനും ചേര്‍ന്ന് ആരഭി സ്റ്റുഡിയോയിലാണ് ആലപിച്ചത്. നാടകം േദിയിൽ എത്തിയപ്പോൾ,  86-ാം വയസ്സില്‍  ഹൃദയത്തിലെ പ്രണയം ആവാഹിച്ച് പടിഞ്ഞാറന്‍ ശൈലിയില്‍ തീര്‍ത്ത ആ സംഗീതത്തിനായിരുന്നു  ആരാധകര്‍ ഏറെ. അര്‍ജ്ജുനന്‍മാസ്റ്ററെന്ന സംഗീത കുലപതിയുടെ ജീവിതത്തിലെ ആ അവസാന ഈണത്തിന്.

Tags: സംവിധായകന്‍Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.