Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

നാടകഗാനങ്ങളിലെ അര്‍ജ്ജുന സുഗന്ധം ഓര്‍മായി, അവസാനം ഈണമിട്ടത് ഷേക്‌സിപിയറിന്റെ ജീവിത കഥയക്ക്..

ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്

അനീഷ് അയിലംbyഅനീഷ് അയിലം
Apr 7, 2020, 10:39 am IST
inMusic

തിരുവനന്തപുരം: ‘വിണ്ണില്‍ പൂത്ത പൂവായി… മണ്ണില്‍ നീയായിവന്നു..ഡാലിയ…പൂങ്കവിള്‍ മഞ്ഞുനീര്‍ തൊട്ടുവോ…എന്‍വെണ്ണക്കല്‍ ശില്‍പമേ…’ അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ട് നിര്‍ത്തി, ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്. തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകത്തിന്. അര്‍ജ്ജുനന്‍മാസ്റ്ററുടെ ഹൃയത്തില്‍ നിന്നും പെയ്തിറങ്ങിയ സംഗീതമഴയിലെ അവസാന തുള്ളി.

1995 ല്‍  ‘തേവാരം എന്ന നാടകത്തിന് വേണ്ടിയാണ്   അര്‍ജ്ജുനന്‍ മാസ്റ്റർ സൗപര്‍ണിക സമിതിക്കായി ആദ്യം ഈണം പകരുന്നത്. അശോക് ശശി രചിച്ച തേവാരം  അഡ്വ വെഞ്ഞാറമൂട്  രാമചന്ദ്രൻ ആയിരുന്നു സംവിധാനം. അവിടന്ന് ഇങ്ങോ ട്ട് 25 വർഷമായി അവതരണഗാനം മുതല്‍ ഇപ്പോഴത്തെ നാടകമായ  ഇതിഹാസത്തിലെ ഗാനങ്ങള്‍ക്ക് വരെ സൗപർണിക്ക് ഒപ്പം ഉണ്ടായിരുന്നു അർജ്ജുനൻ മാസ്റ്റർ അസുഖം ശരീരത്തെ തളര്‍ത്തുന്നത് വരെ മകന്‍  അനില്‍.എം. അര്‍ജ്ജുനന്റെ തിരുവനന്തപുരത്തെ റക്കോഡിംഗ് സ്റ്റുഡിയോ ‘ആരഭിയി’ലിരുന്നായിരുന്നു ഈണമൊരുക്കിയത്. ഹൃദയത്തിലെ സംഗീതം ഹാര്‍മോണിയത്തില്‍ വിരിയിക്കുന്ന വലത് കയ്യുള്‍പ്പെടെ തളര്‍ന്നതോടെ കൊച്ചിയിലെ വീട്ടിലായി. പക്ഷെ സംഗീതത്തിന്റെ തിരയിളക്കം ശരീരത്തിന്റെ തളര്‍ച്ചയെ തോല്‍പിച്ചു. വീല്‍ച്ചെയറില്‍, ജീവനാഡിയായ ഹാര്‍മോണിയത്തിനരികില്‍ എത്തി ഇടത് കൈകൊണ്ട് വലത്‌കൈയ് ഹാര്‍മോണിയത്തില്‍ എടുത്ത് വയ്‌ക്കുമ്പോള്‍ സംഗീതം വിരലുകളെ ചലിപ്പിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗപര്‍ണികയുടെ ഗാനങ്ങള്‍ക്ക് അര്‍ജ്ജുനന്‍മാസ്റ്റര്‍ ജീവന്‍ നല്‍കുന്നത് വീട്ടിലിരുന്നതാണ്. ഗാനരചയിതാവ് വിഭു പിരപ്പന്‍കോട്, നാടക സംവിധായകർ അശോക് ശശി ഗായകന്‍ കല്ലറ ഗോപന്‍ എന്നിവര്‍ ആറ് ഗാനങ്ങളുമായി പതിവുപോലെ വീട്ടിലെത്തി. പുതിയ അവതരണഗാനം ഉള്‍പ്പെടെ അഞ്ചെണ്ണം മനോഹരമായി എന്ന് പറഞ്ഞ മാസ്റ്റര്‍ പ്രണയ രംഗത്തേക്കുള്ള ഗാനം മാറ്റാന്‍ ആവശ്യപ്പെട്ടു.   നിര്‍ജ്ജീവമായ ഏത് വരികളെയും സംഗീതത്തിലൂടെ ജീവന്‍നല്‍കുന്ന അപൂര്‍വ്വ സംവിധായകരില്‍ ഒരാളാണ് മാസ്റ്ററ്റര്‍. ആദ്യമായാണ് മാസ്റ്റര്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നത്. അതിന് കാരണവും രചയിതാവായ വിഭുവിനോട് പറഞ്ഞു. 

ഷേക്‌സിപിയറിന്റെ കാലഘട്ടവും അതിനനുസരിച്ച സംഗീതവും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ പ്രണയത്തിന്റെ തീവ്രത ഉണര്‍ത്താനാകൂ. അതിന് പെപ്പറ്റ് നാടകം(പാവനാടകം)ത്തിന് അനുയോജ്യമായ സംഗീതം വേണം. അര്‍ജ്ജുനന്‍മാസ്റ്റര്‍ ഈണം നല്‍കി. അതിനനുസരിച്ച് ആണ് വരികള്‍ എഴുതിയതെന്ന് വിഭു ജന്മഭൂമിയോട് പങ്കുവച്ചു.

കല്ലറഗോപന്‍ രണ്ട് ദിവസം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഈണം പഠിച്ചു. അതിനുശേഷം കല്ലറഗോപനും മകള്‍ നാരായണി ഗോപനും ചേര്‍ന്ന് ആരഭി സ്റ്റുഡിയോയിലാണ് ആലപിച്ചത്. നാടകം േദിയിൽ എത്തിയപ്പോൾ,  86-ാം വയസ്സില്‍  ഹൃദയത്തിലെ പ്രണയം ആവാഹിച്ച് പടിഞ്ഞാറന്‍ ശൈലിയില്‍ തീര്‍ത്ത ആ സംഗീതത്തിനായിരുന്നു  ആരാധകര്‍ ഏറെ. അര്‍ജ്ജുനന്‍മാസ്റ്ററെന്ന സംഗീത കുലപതിയുടെ ജീവിതത്തിലെ ആ അവസാന ഈണത്തിന്.

Tags: സംവിധായകന്‍Music
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.