Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പണമെല്ലാം പാര്‍ട്ടി ഫണ്ടിലേക്ക് : കമ്മ്യൂണിറ്റി കിച്ചന്‍ എല്ലായിടത്തും ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്. ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

Janmabhumi Online by Janmabhumi Online
Apr 5, 2020, 11:36 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : കൊറോണ പ്രതിരോധ ലോക്ക് ഡൗണിന്റെ ഭാഗമായി തുറന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’ ആയി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മ്യൂണിറ്റി കിച്ചനുകളും സിപിഎം നിയന്ത്രണത്തില്‍.  രാഷ്‌ട്രീയ കളികള്‍ക്കും നേട്ടത്തിനുമായി ഇവയെ ഉപയോഗിച്ച് വല്യേട്ടന്‍ ചമയുകയാണ് സിപിഎം. പാര്‍ട്ടി ഫണ്ട് ഉണ്ടാക്കുന്നത്തിനുള്ള മാര്‍ഗമായാണ് കിച്ചണിനെ സിപിഎം കാണുന്നത്.  

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്.  ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.  

ജില്ലയില്‍ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി നിരവധി കമ്മ്യൂണിറ്റി കിച്ചന്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തും മേല്‍നോട്ടം സിപിഎം നേതാക്കളും അണികളുമാണ് . തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മുഖം നോക്കി ആണ് എല്ലാ കിച്ചണില്‍ നിന്ന് ഭക്ഷണം വിതരണം ചെയുന്നത്.  

എല്ലായിടത്തും പ്രതിപക്ഷത്തെ കിച്ചണിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സഹകരിപ്പിക്കുന്നില്ല. എല്ലാ കിച്ചനുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുകയാണ് . എല്ലായിടത്തും മറ്റു പാര്‍ട്ടി പ്രവര്‍ത്തരെ ഇവിടേക്ക് സിപിഎം അടുപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും കിച്ചണിനു  പകരം സിപിഎമ്മിനു കീഴിലുള്ള സംഘടനകളിലേക്ക് ആണ് പണം എത്തുന്നത് . ഇതിനാല്‍ ആവശ്യത്തിനു പണം ഇല്ലാത്ത കാരണം പല കിച്ചണുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

തനത് ഫണ്ടിനു പുറമേ പ്‌ളാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ല എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പരാതിപ്പെടുന്നത്.  

 സിപിഎം ഭരിക്കുന്ന വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സംഘടനകള്‍ക്ക് പണം  ലഭിക്കുന്നുണ്ട്.  എല്ലാം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് ആണ് പോകുന്നത്. ലക്ഷങ്ങള്‍ ഇങ്ങനെ സിപിഎം ഫണ്ടിലേക്ക്  ഇതിനകം ലഭിച്ചു കഴിഞ്ഞു. സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 5 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രതിദിനം 1800 പേര്‍ക്കുള്ള ഭക്ഷണം ആണ് ഇവിടെ തയ്യാറാക്കുന്നത്.  വലിയാലുക്കലില്‍  കുടുംബശ്രീയുടെ കിച്ചനും ഉണ്ട്. 20 രൂപയാണ് ഊണിനു വില. പാഴ്‌സല്‍ ആയി എത്തിന്നതിനു 25 രൂപ.  

കോര്‍പറേഷനു കീഴിലുള്ള വിവിധ ക്യാമ്പുകളില്‍ 600ഓളം പേര്‍ കഴിയുന്നുണ്ട്. ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍,  അയ്യന്തോള്‍ ഗവ. സ്‌കൂള്‍,  വില്‍വട്ടം ഗവ. സ്‌കൂള്‍,  തൃശൂര്‍ മോഡല്‍ ബോയ്‌സ്,  മോഡല്‍ ഗേള്‍സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാമ്പ്. രാവിലെ പുട്ട്,  ഇഡലി,  ദോശ എന്നിവയാണ്  നല്‍കുക. ചിലയിടത്തു കഞ്ഞിയാണ്. ഉച്ചക്ക് എല്ലായിടത്തും ഊണ്. സാമ്പാര്‍,  ഉപ്പേരി, അച്ചാര്‍ എന്നിവ കറികള്‍. രാത്രിയില്‍ ചിലപ്പോള്‍ ക്യാമ്പില്‍ ചപ്പാത്തി ആണ് നല്‍കുന്നത്.  

5 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ ചെലവു വന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.  എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എല്ലാ ദിവസവും വിവിധ സംഘടനകളും വ്യക്തികളും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി നല്‍കുന്നുണ്ട്.  ഇതിനാല്‍ കോര്‍പറേഷന്‍ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിനു പുറമെ സാമ്പത്തിക സഹായവും പ്രമുഖ വ്യക്തികള്‍ നല്‍കുന്നുണ്ട്. പലരും വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത് . അതിനാല്‍ കോര്‍പറേഷനിലും കമ്മ്യൂണിറ്റി കിച്ചന്‍ ഇപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചന്‍’ തന്നെയാണ്.

Tags: cpmcommunity kichen
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies