Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘കാര്യം നിസാരമല്ല, പ്രശ്‌നം ഗുരുതരമാക്കരുത്…’; ലോക്ഡൗണ്‍ ദിവസങ്ങളിലെ അനുഭവങ്ങള്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പങ്കുവയ്‌ക്കുന്നു

കൊറോണ വൈറസിന് സംസ്ഥാനവും ജാതിയും മതവും ഉദ്യോഗത്തിലെ വലിപ്പച്ചെറുപ്പവും ഒന്നുമില്ല. ഒന്നിനെയും കൂസാതെ എവിടെയും അതു കടന്നു ചെല്ലും. ആരെയും പിടികൂടും. കാര്യം ഒട്ടും നിസ്സാരമല്ല, പ്രശ്‌നം വളരെ ഗുരുതരമാണ്...''

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Apr 3, 2020, 06:30 pm IST
inLifestyle

തിരുവനന്തപുരം: ”ഏതിനെയും നിസ്സാരവത്കരിക്കുന്ന സ്വഭാവമാണ് മലയാളിക്ക്. ഒന്നും തങ്ങളെ ബാധിക്കില്ല, മറ്റുള്ളവര്‍ക്കു മാത്രമേ ദുരിതങ്ങളെല്ലാം വരൂ, എന്നാണ് പൊതുവെ മലയാളിയുടെ ചിന്ത. എന്നാല്‍ ആ ധാരണ തിരുത്തിയില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. കൊറോണ വൈറസിന് സംസ്ഥാനവും ജാതിയും മതവും ഉദ്യോഗത്തിലെ വലിപ്പച്ചെറുപ്പവും ഒന്നുമില്ല. ഒന്നിനെയും കൂസാതെ എവിടെയും അതു കടന്നു ചെല്ലും. ആരെയും പിടികൂടും. കാര്യം ഒട്ടും നിസ്സാരമല്ല, പ്രശ്‌നം വളരെ ഗുരുതരമാണ്…”  

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വാക്കുകളാണിത്. കൊറോണ രോഗത്തെ നിയന്ത്രിക്കാനുള്ള ലോക്ഡൗണ്‍ പൂര്‍ണമായി അനുസരിച്ച് കൊച്ചിയിലെ വീട്ടില്‍ത്തന്നെയിരിക്കുകയാണദ്ദേഹം. എന്നും വീട്ടിലിരിക്കാനാണ് അദ്ദേഹത്തിന് താല്പര്യം. ജോലി ഉള്ളപ്പോള്‍ മാത്രം യാത്ര പോകുകയും വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യും. അല്ലാത്തപ്പോഴെല്ലാം വീട്ടില്‍ത്തന്നെ. വീട്ടിലെ അന്തരീക്ഷം നല്‍കുന്ന സന്തോഷം മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വീടിനെയും വീട്ടന്തരീക്ഷത്തെയും അത്രമേല്‍ സ്‌നേഹിക്കുന്നതിനാലും അറിയാവുന്നതിനാലുമാണ് കുടുംബങ്ങള്‍ ഇഷ്ടപ്പെട്ട നല്ല സിനിമകളെടുക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും  അദ്ദേഹം പറയുന്നു.

”ഇപ്പോള്‍ ഞാന്‍ വീട്ടിലിരിക്കുന്നത് വീടിനെ ഇഷ്ടപ്പെടുന്നതുകൊണ്ടു മാത്രമല്ല. ഇത് ഞാനെന്റെ നാടിനുവേണ്ടി ചെയ്യുന്ന കടമയാണ്. വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ. വൈറസിന്റെ ഭീകരത എത്രത്തോളമാണെന്ന് ആവുന്നത്ര പത്രമാധ്യമങ്ങള്‍ പറഞ്ഞു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ കൊറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം! നേരിട്ടുള്ള യുദ്ധത്തിനു കാത്തു നില്‍ക്കാതെ, കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിന് ഏകമാര്‍ഗം പുറത്തിറങ്ങാതെ  ഈ ഒരു ഘട്ടം കഴിയുന്നത് വരെ  നാം വീട്ടില്‍  കതകടച്ചിരിക്കുക എന്നതാണ്. വീടിന്റെ ലക്ഷ്മണരേഖ എന്ന് നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിച്ചതും അതു തന്നെയാണ്.”

ഒരു ധ്യാനമെന്നോ  തപസ്സെന്നോ കരുതുക

എല്ലാത്തിനെയും നിസ്സാരവത്കരിക്കുന്ന മലയാളിക്ക് അനുസരണാശീലവും കുറവാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞിട്ടും സമ്പൂര്‍ണ്ണമായ അടച്ചിടല്‍ സാധ്യമാകാത്തത്. ഒരു വണ്ടി പോലുമില്ലാത്ത റോഡ് കാണാനാകുന്നില്ല. ലോക്ഡൗണ്‍ പൂര്‍ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല. പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു.  ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം’ എന്ന  പ്രയോഗത്തോട്  പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാല്‍ നാം ഈ കടമ്പ കടക്കും. അതിനു നാം കാശു മുടക്കേണ്ട , അധ്വാനിക്കേണ്ട , വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത്  നിന്ന് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ ഇതിനെ കരുതുക…

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പത്രങ്ങള്‍ വായിക്കുകയാണിപ്പോള്‍ പതിവ്. ചാനലുകളിലെ വാര്‍ത്തകള്‍ സ്ഥിരമായി കണ്ടു മടുത്തു. ദൃശ്യമാധ്യമങ്ങള്‍ ക്രിക്കറ്റിലെ സ്‌കോര്‍ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളില്‍ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും  പറഞ്ഞുകൊണ്ടേയിരിക്കുന്നു. എത്ര അസ്വസ്ഥതയാണത് സൃഷ്ടിക്കുന്നത്. മനസ്സ് ശാന്തമാക്കാന്‍ ചാനല്‍ മാറ്റും. പഴയ ചില പാട്ടുകളിലേക്ക്….പഴയ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിലേക്ക്….ഓര്‍മകള്‍ക്ക് എന്തു സുഗന്ധം!

Tags: covidCoronacoronavirusBalachandra Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Entertainment

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.