Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തകര്‍ന്നടിഞ്ഞ പൂക്കച്ചവടം, ഓണക്കാലമാണ് ഇനി പ്രതീക്ഷ….

നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട സമയമായിരുന്നു. എല്ലാം കോവിഡ് കൊണ്ടുപോയി. വിഷുക്കാലവും കൊറോണകൊണ്ടുപോയി ഇനി ഓണക്കാലം മാത്രമാണ് പ്രതീക്ഷയായി മുന്നിലുള്ളത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Apr 2, 2020, 05:51 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട സമയമായിരുന്നു. എല്ലാം കോവിഡ് കൊണ്ടുപോയി. വിഷുക്കാലവും കൊറോണകൊണ്ടുപോയി ഇനി ഓണക്കാലം മാത്രമാണ് പ്രതീക്ഷയായി മുന്നിലുള്ളത്.  

പ്രധാനമായും തോവളയില്‍ നിന്നും പിന്നെ ഒസൂര്‍, സേലം, ദിണ്ടുകല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് തിരുവനന്തപുരത്തെ പ്രധാനകമ്പോളമായ ചാലയില്‍ പൂക്കള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പൂക്കളുമായി വാഹനങ്ങള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്ന് എത്തുന്നില്ല. തമിഴ്‌നാട്ടിലെയും മൈസൂറിലെയും വലിയ പൂന്തോട്ടങ്ങളില്‍ വിളവെടുപ്പ് സാധാരണപോലെ നടക്കുന്നു. എന്നാല്‍ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ അവ സൗജന്യമായി നല്‍കുകയും ബാക്കി വരുന്നവ കുഴിച്ചു മൂടുകയുമാണ് ചെയ്യുന്നത്. 

ഉത്സവസമയമായതിനാല്‍ ഈക്കാലയളവില്‍ വലിയ കച്ചവടം നടക്കേണ്ടതായിരുന്നു. ദിവസവും പന്ത്രണ്ടായിരവും പതിനയ്യായിരവും രൂപയുടെ കച്ചവടമാണ് സാധാരണ ഓരോ കടകളിലും നടന്നുവന്നിരുന്നത്. തലസ്ഥാനത്തെ നിരവധിക്ഷേത്രങ്ങളിലേക്കും വലിയ ഹോട്ടലുകളിലേക്കും ദിവസവും ആയിരക്കണക്കിനു രൂപയുടെ പൂവാണ് നല്‍കിയിരുന്നത്. അതെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. 

ഈ കച്ചവടമെല്ലാം തിരികെപിടിക്കാനാവുമോ എന്ന ആശങ്കയാണ് ഓരോ കച്ചവടക്കാര്‍ക്കുമുള്ളത്. ആറുമാസമെങ്കിലുമാകാതെ പിടിച്ചുനില്‍ക്കാനാവില്ല. ഒരു കടയെ ആശ്രയിച്ച് പത്തുപന്ത്രണ്ടു സ്ത്രീകളും മറ്റ് സ്റ്റാഫുകളും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു. അവരുടെയെല്ലാം അവസ്ഥ ഇന്ന് മോശമായിരിക്കുകയാണ്. എല്ലാകടകളുടെയും തൊഴിലാളികളുടെയും അവസ്ഥ വളരെ മോശമായിരിക്കുകയാണ്. വിഷുക്കാലമാണ് വരാന്‍ പോകുന്നത്. സാധാരണ നല്ലകച്ചവടം നടക്കേണ്ട സമയമാണ്.  അതും കൊറോണ കൊണ്ടുപോകും എന്നാണ് തോന്നുന്നത്. കൊറോണ ഒഴിഞ്ഞ ഒരു ഓണക്കാലമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഓരോ കച്ചവടക്കാരും.

Tags: FlowerCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

World

വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

Kerala

അരളി പൂവ് കഴിച്ചെന്ന് സംശയം; രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Kerala

പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവിന് വിലക്ക് : തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേത്

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies