Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം, കുറിപ്പടി, സീല്‍, ബെവ്‌കോ, വീട്ടില്‍… മദ്യത്തില്‍ കിറുങ്ങി പിണറായി സര്‍ക്കാര്‍

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത് അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:13 pm IST
in Kerala

തിരുവനന്തപുരം: ലോക്ഡൗണില്‍ മദ്യം കിട്ടാത്തവരുടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ സര്‍വത്ര ആശയക്കുഴപ്പം.  കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയതായാണ് വിവരം.  സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും സൂചനയുണ്ട്.  

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത്  അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ഇന്നലെ മദ്യം വേണമെന്ന ആവശ്യവുമായി ഇരുപതോളം പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി വിവിധ ജില്ലയില്‍ എക്‌സൈസിനെ സമീപിച്ചത്. കോട്ടയത്ത് നാലു പേരും എറണാകുളത്ത് എട്ടു പേരും എക്‌സൈസ് ഓഫീസിലെത്തി. പാലക്കാട് രണ്ടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു വീതം അപേക്ഷകളാണ്  ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനാല്‍ നടപടി ക്രമങ്ങളിലേക്ക് ഒരു ജില്ലയും കടന്നിട്ടില്ല.  

മദ്യം വാങ്ങാന്‍ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പില്‍ ഡോക്ടറുടെ സീല്‍ നിര്‍ബന്ധമായും വേണമെന്ന് എക്‌സൈസ് ഉേദ്യാഗസ്ഥര്‍ പറയുന്നു. സ്വകാര്യ ഡോക്ടര്‍മാരുടെയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകര്‍ ഇന്നലെ എത്തിയത്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്‌സൈസ് മടക്കി അയയ്‌ക്കുകയും ചെയ്തു.ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ നേരത്തേ ആലോചിച്ചെങ്കിലും മദ്യനയത്തിന് തിരുത്തല്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

Tags: covidCoronacoronaviruskeralaliquorpolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.