Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം, കുറിപ്പടി, സീല്‍, ബെവ്‌കോ, വീട്ടില്‍… മദ്യത്തില്‍ കിറുങ്ങി പിണറായി സര്‍ക്കാര്‍

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത് അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:13 pm IST
in Kerala

തിരുവനന്തപുരം: ലോക്ഡൗണില്‍ മദ്യം കിട്ടാത്തവരുടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ സര്‍വത്ര ആശയക്കുഴപ്പം.  കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയതായാണ് വിവരം.  സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും സൂചനയുണ്ട്.  

ബെവ്‌കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്‌സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്‌സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്‌ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോയ്‌ക്കാണ്. സ്‌റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത്  അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്‌കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ഇന്നലെ മദ്യം വേണമെന്ന ആവശ്യവുമായി ഇരുപതോളം പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി വിവിധ ജില്ലയില്‍ എക്‌സൈസിനെ സമീപിച്ചത്. കോട്ടയത്ത് നാലു പേരും എറണാകുളത്ത് എട്ടു പേരും എക്‌സൈസ് ഓഫീസിലെത്തി. പാലക്കാട് രണ്ടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു വീതം അപേക്ഷകളാണ്  ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനാല്‍ നടപടി ക്രമങ്ങളിലേക്ക് ഒരു ജില്ലയും കടന്നിട്ടില്ല.  

മദ്യം വാങ്ങാന്‍ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പില്‍ ഡോക്ടറുടെ സീല്‍ നിര്‍ബന്ധമായും വേണമെന്ന് എക്‌സൈസ് ഉേദ്യാഗസ്ഥര്‍ പറയുന്നു. സ്വകാര്യ ഡോക്ടര്‍മാരുടെയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകര്‍ ഇന്നലെ എത്തിയത്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്‌സൈസ് മടക്കി അയയ്‌ക്കുകയും ചെയ്തു.ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ നേരത്തേ ആലോചിച്ചെങ്കിലും മദ്യനയത്തിന് തിരുത്തല്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

Tags: keralaliquorpolicycovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

പുതിയ വാര്‍ത്തകള്‍

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.