Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന്‌ ബെവ്‌കോ; രോഗമുള്ളവരെ ചികിത്സിപ്പിക്കുകയാണ് വേണ്ടത്, മദ്യം നല്‍കുകയല്ലെന്ന് ജീവനക്കാര്‍

മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:10 pm IST
in Kerala

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യ വില കൂടാതെ 100 രൂപ സര്‍വീസ് ചാര്‍ജ് കൂടി നല്‍കിയാല്‍ വീട്ടില്‍ എത്തിച്ചു നല്‍കാമെന്ന് ബെവ്‌കോ. വിഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് പ്രത്യേക പാസ് ഹാജരാക്കിയെങ്കില്‍ മാത്രമാണ് മദ്യം വീട്ടില്‍ എത്തിച്ചു നല്‍കുക.  

ഡോക്ടറുടെ കുറുപ്പടി എക്‌സൈസ് മുമ്പാകെ ഹാജരാക്കി അവര്‍ പാസ് നല്‍കുന്നവര്‍ക്കാണ് ഇത്തരത്തില്‍ മദ്യം നല്‍കുക. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് കുറിപ്പടി നല്‍കാനുള്ള അധികാരം. ബെവ്‌കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണുകളില്‍ നിന്നാണ് ഈ മദ്യം വിതരണം ചെയ്യുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ബെവ്കോ എംഡി ഗോഡൗണ്‍ മാനേജര്‍മാര്‍ക്കായി ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം.

അതേസമയം സര്‍ക്കാരിന്റേയും ബെവ്‌കോയുടേയും ഈ തിരുമാനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധത്തിലുമുള്ള മുന്‍കരുതലുകളും എടുക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ജീവക്കാര്‍ അറിയിച്ചു.  

വെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും കിലോമീറ്റര്‍ ദൂരെയാവും പല ജീവനക്കാരും താമസിക്കുന്നത്. ഇവരോടെല്ലാം ബുധനാഴ്ച മുതല്‍ വെയര്‍ഹൗസില്‍ ജോലിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതു ഗതാഗത സൗകര്യം പോലുമില്ലാതെ ജോലിക്കെത്തുന്നത് എങ്ങിനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്.  

നിലവിലെ സാഹചര്യത്തില്‍ പ്രത്യേക വാഹനമേര്‍പ്പെടുത്തുകയോ മറ്റോ ഇല്ലാതെ ജോലിക്കെത്തുക ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല എത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വരെ അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമാണ് തൊഴിലാളികളെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.  

കൊറോണയുള്ള വീടുകളില്‍ അടക്കം ചിലപ്പോള്‍ മദ്യം നല്‍കേണ്ടി വരും. ചിലപ്പോള്‍ വീട്ടുകാരുടെ ആക്രമണത്തിന് വരെ വഴിവെക്കാം. ഇതിനെല്ലാം ഒരു പരിഹാരം കാണാതെ പെട്ടെന്നുള്ള തീരുമാനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. രോഗബാധയുള്ള വീടുകള്‍ എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക  എന്ന കാര്യം ഗൗരവത്തോടെ കാണണം.

വിഡ്രോണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം അവരെ വീണ്ടും മദ്യത്തിന് അടിമയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

എന്നാല്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ജോലി പോകുമോയെന്ന ഭയത്തിലും കൂടിയാണ് ജീവനക്കാര്‍.  

Tags: keralaliquorബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

പുതിയ വാര്‍ത്തകള്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.