Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന്‌ ബെവ്‌കോ; രോഗമുള്ളവരെ ചികിത്സിപ്പിക്കുകയാണ് വേണ്ടത്, മദ്യം നല്‍കുകയല്ലെന്ന് ജീവനക്കാര്‍

മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:10 pm IST
in Kerala

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യ വില കൂടാതെ 100 രൂപ സര്‍വീസ് ചാര്‍ജ് കൂടി നല്‍കിയാല്‍ വീട്ടില്‍ എത്തിച്ചു നല്‍കാമെന്ന് ബെവ്‌കോ. വിഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് പ്രത്യേക പാസ് ഹാജരാക്കിയെങ്കില്‍ മാത്രമാണ് മദ്യം വീട്ടില്‍ എത്തിച്ചു നല്‍കുക.  

ഡോക്ടറുടെ കുറുപ്പടി എക്‌സൈസ് മുമ്പാകെ ഹാജരാക്കി അവര്‍ പാസ് നല്‍കുന്നവര്‍ക്കാണ് ഇത്തരത്തില്‍ മദ്യം നല്‍കുക. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് കുറിപ്പടി നല്‍കാനുള്ള അധികാരം. ബെവ്‌കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണുകളില്‍ നിന്നാണ് ഈ മദ്യം വിതരണം ചെയ്യുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ബെവ്കോ എംഡി ഗോഡൗണ്‍ മാനേജര്‍മാര്‍ക്കായി ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം.

അതേസമയം സര്‍ക്കാരിന്റേയും ബെവ്‌കോയുടേയും ഈ തിരുമാനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധത്തിലുമുള്ള മുന്‍കരുതലുകളും എടുക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ജീവക്കാര്‍ അറിയിച്ചു.  

വെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും കിലോമീറ്റര്‍ ദൂരെയാവും പല ജീവനക്കാരും താമസിക്കുന്നത്. ഇവരോടെല്ലാം ബുധനാഴ്ച മുതല്‍ വെയര്‍ഹൗസില്‍ ജോലിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതു ഗതാഗത സൗകര്യം പോലുമില്ലാതെ ജോലിക്കെത്തുന്നത് എങ്ങിനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്.  

നിലവിലെ സാഹചര്യത്തില്‍ പ്രത്യേക വാഹനമേര്‍പ്പെടുത്തുകയോ മറ്റോ ഇല്ലാതെ ജോലിക്കെത്തുക ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല എത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വരെ അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമാണ് തൊഴിലാളികളെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.  

കൊറോണയുള്ള വീടുകളില്‍ അടക്കം ചിലപ്പോള്‍ മദ്യം നല്‍കേണ്ടി വരും. ചിലപ്പോള്‍ വീട്ടുകാരുടെ ആക്രമണത്തിന് വരെ വഴിവെക്കാം. ഇതിനെല്ലാം ഒരു പരിഹാരം കാണാതെ പെട്ടെന്നുള്ള തീരുമാനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. രോഗബാധയുള്ള വീടുകള്‍ എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക  എന്ന കാര്യം ഗൗരവത്തോടെ കാണണം.

വിഡ്രോണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം അവരെ വീണ്ടും മദ്യത്തിന് അടിമയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

എന്നാല്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ജോലി പോകുമോയെന്ന ഭയത്തിലും കൂടിയാണ് ജീവനക്കാര്‍.  

Tags: keralaliquorബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.