Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പായിപ്പാട്ട് ആളെകൂട്ടിയത് മീഡിയാവണ്‍ ചാനല്‍; റിപ്പോര്‍ട്ടര്‍ ക്യാമ്പുകളില്‍ കയറിയിറങ്ങി പ്രചരണം നടത്തി; ശ്രമിച്ചത് ആസൂത്രിത കലാപത്തിനെന്ന് സിപിഎം

. മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവിടെ രാവിലെ എത്തിയിരുന്നു. പ്രതിഷേധത്തിന് എന്താ ഇറങ്ങാത്തതെന്ന് ഒരോ ക്യാമ്പിലും കയറിയിറങ്ങി ചോദിച്ച് ഇയാള്‍ ആളെക്കൂട്ടുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ കൂട്ടും കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോള്‍ ആളെക്കൂട്ടിയതിനും ആസൂത്രിമായി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുക്കണം, സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെടുന്നു.

Janmabhumi Online by Janmabhumi Online
Mar 30, 2020, 02:18 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പായിപ്പാടുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് വെളിപ്പെടുത്തുന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗം എം.ആര്‍. ഫസലിന്റേതായി ശബ്ദരേഖ പ്രചരിക്കുന്നു. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ട്. മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവിടെ രാവിലെ എത്തിയിരുന്നു. പ്രതിഷേധത്തിന് എന്താ ഇറങ്ങാത്തതെന്ന് ഒരോ ക്യാമ്പിലും കയറിയിറങ്ങി ചോദിച്ച് ഇയാള്‍ ആളെക്കൂട്ടുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ കൂട്ടും കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോള്‍ ആളെക്കൂട്ടിയതിനും ആസൂത്രിമായി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുക്കണം, സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെടുന്നു.

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് കവലയില്‍ നാലായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. തികച്ചും ആസൂത്രിതമായ സമരം ചില സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം.

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഒരാവശ്യം. പാകം ചെയ്ത ഭക്ഷണം വേണ്ടെന്നും ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും വേണമെന്നുമാണ് മറ്റൊരാവശ്യം. പിരിഞ്ഞ് പോകാതെയിരുന്ന തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലംഘനമാണ് പായിപ്പാടുണ്ടായത്. ഒരു വാട്‌സ്ആപ് സന്ദേശം ലഭിച്ചതിനു ശേഷമാണ് തൊഴിലാളികള്‍ സംഘടിച്ച് നിരത്തിലിറങ്ങിയതെന്നാണ് സൂചന. ഗൂഢാലോചന അന്വേഷിക്കാന്‍ കോട്ടയം എസ്പിയെ ചുമതലപ്പെടുത്തി.  

ഇന്നലെ രാവിലെ 11ന് ചെറുകൂട്ടമായിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ആയിരങ്ങളെത്തി. തുടര്‍ന്ന് മന്ത്രി പി. തിലോത്തമന്‍, കളക്ടര്‍ പി.കെ. സുധീര്‍ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് എന്നിവര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്. നാട്ടിലേക്ക് തൊഴിലാളികളെ മടക്കി അയയ്‌ക്കാന്‍ നിര്‍വാഹമില്ലെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പായിപ്പാട് പഞ്ചായത്തില്‍ 12,000ത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. 250 ക്യാമ്പുകളിലായിട്ടാണ് ഇവര്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് ഈ തൊഴിലാളികളില്‍ എണ്ണായിരത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്നവരാണ് ക്യാമ്പുകളിലുള്ളത്. ലോക്ഡൗണിന് ശേഷം ജോലിയില്ലാതെയായി ഭക്ഷണവും മറ്റും കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ കളക്ടര്‍ കഴിഞ്ഞ ദിവസം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

തുടര്‍ന്ന് പരാതികള്‍ പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശവും നല്‍കി. ഇതനുസരിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരും ലേബര്‍ ഓഫീസറും ക്യാമ്പ് ഉടമകളുടെ യോഗം വിളിച്ച്  ഇവര്‍ക്കാവശ്യമായ ഭക്ഷണത്തിന് ക്രമീകരണം ഉണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായതായിട്ടാണ് ആരോപണം. പായിപ്പാട് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

Tags: kottayamടിവിcpimമീഡീയ വണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

Kerala

കോട്ടയത്ത് ഇരട്ടക്കൊലപാതകം: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; പ്രതി അതിഥി തൊഴിലാളിയെന്ന് സംശയം

Kottayam

വെള്ളമടിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളം!കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 540 കേസുകള്‍

പുതിയ വാര്‍ത്തകള്‍

മരുന്നുകള്‍ക്കുപരിയായ ക്ഷയരോഗ പ്രതിരോധം

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

പാക് ഭീകര ബന്ധം പുറത്ത് ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം പാക് മന്ത്രിമാര്‍

ചട്ടവിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; ഗോവ ഗവര്‍ണര്‍ക്കെതിരെ കേരള പോലീസിന്റെ കുറ്റപത്രം

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies