Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് സിഎഎക്കെതിരെ അവരെ തെരുവില്‍ ഇറക്കി; ഇന്ന് കൊറോണക്കെതിരെ രാജ്യം പൊരുതുമ്പോള്‍ നിരത്തിലും; പായിപ്പാട് ‘പ്രതിഷേധം’ ഒരു ദിശാസൂചിക

പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കള്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു. 250 ഓളം ലേബര്‍ ക്യാമ്പുകളാണ് ഇവിടുള്ളത്. സര്‍ക്കാറിനു നല്‍കിയിട്ടുള്ള കണക്കില്‍ പെടാത്ത നിരവധി പേരെ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അനധികമായി താമസിപ്പിക്കുന്നുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 29, 2020, 06:17 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ കാറ്റില്‍ പറത്തി ചങ്ങനാശ്ശേരിയില്‍ തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും കഴിഞ്ഞ മാസവും പ്രതിഷേധവുമായി പ്രകടനം നടത്തിയിരുന്നു. ജമാ അത്ത് ഇസ്ളാമിയും എസ്ഡിപിഐയും കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ സി ഐ എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലെ സംരക്ഷകര്‍ ഈ സംഘടനകളിലെ ചില നേതാക്കളാണ്. 

ലോക്ക് ഡൗണ്‍ നടക്കുമ്പോള്‍ ആയിരങ്ങളെ സംഘടിപ്പിക്കാനാകും എന്നത്  ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ആഹാരത്തിന്റേയും പിന്നീട് നാട്ടിലേക്കുള്ള മടക്കവും സമരക്കാര്‍ ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ട്. പിന്നില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലത്തെത്തിയ പി തിലോത്തമനും വിലയിരുത്തി. 

പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ടന്നും  അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടന്നും മുഖ്യമന്ത്രി പറയുന്നു

സിഐഎ വിരുദ്ധ സമരത്തിന്റെ പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുകയും വ്യാജവാര്‍ത്ത നല്‍കിയതിന് നടപടി ഏറ്റുവാങ്ങുകയും ചെയ്ത ചാനലായിരുന്നു പായിപ്പാട്ടെ പ്രതിഷേധം ആദ്യമായും സജീവമായും സംപ്രേക്ഷണം ചെയ്തത്. ഇത് യാദൃശ്ചികമല്ല എന്ന നിലപാടിലാണ് പോലീസ്. 3000 ത്തോളം പേര്‍ ഒന്നിച്ചു കൂടിയത് വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.  

വാട്സ് അപ്പ് സന്ദേശം അയച്ചാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന സന്ദേശമാണ് പോയത്. ഒരു കാരണവശാലും നാട്ടിലേക്ക് പോകാന്‍ കഴിയില്ലന്ന് ഉറപ്പുണ്ടായിട്ടും ഇത്തരമൊരു സന്ദേശം അയച്ചതിനു പിന്നലെ ഉദ്ദേശ്യം വ്യക്തമല്ല. ചിലര്‍ വിചാരിച്ചാല്‍ ഇത്രയും പേരെ സംഘടിപ്പിക്കാം എന്നത് സുരക്ഷാപരമായും ഗൗരവ വിഷയമാണ്.

ഒറ്റയ്‌ക്കും പെട്ടയ്‌ക്കും ഇറങ്ങുന്നവരെ പോലും ആട്ടിയോടിക്കുകയും ഏത്തയിടിയിപ്പിക്കുകയും ചെയ്യുമ്പോള്‍, ചെറിയ പട്ടണത്തില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത് നാണക്കേട് ഉണ്ടാക്കി എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.  

പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു. 250 ഓളം ലേബര്‍ ക്യാമ്പുകളാണ് ഇവിടുള്ളത്. സര്‍ക്കാറിനു നല്‍കിയിട്ടുള്ള കണക്കില്‍ പെടാത്ത നിരവധി പേരെ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അധികമായി താമസിപ്പിക്കുന്നുണ്ട്.  

തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാരോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.ലേബര്‍ ഓണേഴ്സിന്റ യോഗം വിളിച്ചു ചേര്‍ത്ത് കോവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കിയിരുന്നു. ക്യാമ്പുകള്‍ വൃത്തിയാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശവും നല്കി. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലന്നും കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. 

തൊഴിലാളികള്‍ക്ക് 14 വരെ ഭക്ഷണം നല്‍കണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും പേര്‍ക്ക് സ്വന്തം കൈയില്‍നിന്ന് പണമെടുത്ത ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലായിരുന്നു ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. പണം കേന്ദ്രം നല്‍കുകയും ചെയ്യും. അതു ചെയ്യാതെ ഉത്തരവാദിത്വം മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരുടെ തലയില്‍ വെച്ചത് വീഴ്ചയാണ്.

Tags: kottayamcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.