Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാത്രി വൈകിയും ചെറുപ്പക്കാരുടെ മദ്യപാനം; ബ്രിട്ടനിലെ ബാറുകളും പബ്ബുകളും കൊറോണ പ്രതിരോധത്തിന് തിരിച്ചടി

ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബാറുകളെയും പബ്ബുകളെയും കുറിച്ചാണ് ആരോപണങ്ങള്‍ ഉയരുന്നത്.

Janmabhumi Online by Janmabhumi Online
Mar 22, 2020, 11:51 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: യാതൊരു നിയന്ത്രണവും ഇല്ലാതെ പെരുമാറുന്ന ജനങ്ങള്‍ ബ്രിട്ടനില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തെ അട്ടിമറിക്കുന്നു. വൈറസ് ബാധയില്‍ ഇതുവരെ 177 പേര്‍ മരിച്ച ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും ജനങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുക്കുന്നത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു എന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴാണ് ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. ലോകത്തില്‍ ഏറ്റവും മോശം നിരീക്ഷണമുള്ള വിമാനത്താവളം ലണ്ടനിലെ ഹീത്രൂ ആണെന്ന് നോരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.

ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബാറുകളെയും പബ്ബുകളെയും കുറിച്ചാണ് ആരോപണങ്ങള്‍ ഉയരുന്നത്.  

ബ്രിട്ടനിലെ ചെറുപ്പക്കാര്‍ മരിക്കാന്‍ കുടിക്കുന്നു എന്നാണ് ഡെയ്‌ലി മെയില്‍ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു നല്‍കിയത്. നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കാലിയായിക്കഴിഞ്ഞു. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഷെല്‍ഫുകള്‍ കാലി, എന്നാല്‍ പബ്ബുകള്‍ നിറയുന്നു എന്നായിരുന്നു ഒരു പത്രത്തിലെ മുഖ്യ  വാര്‍ത്ത.

നാലായിരം പേര്‍ക്ക് വൈറസ് ബാധ എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ബ്രിട്ടനിലെ ആരോഗ്യ വകുപ്പിന് കൃത്യമായ കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈറസ് ബാധിതര്‍ പതിനായിരത്തിനടുത്ത് വരുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ കാണിച്ച അനാസ്ഥയ്‌ക്ക് ഇപ്പോള്‍ വലിയ വില നല്‍കേണ്ടി വരുമ്പോഴും ബ്രിട്ടനിലെ ജനങ്ങള്‍ പഠിക്കുന്നില്ല എന്ന് അവിടുത്തെ പത്രങ്ങള്‍ തന്നെ പറയുന്നു. യാത്രാ വിലക്കുകളും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും അടക്കം സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കൊന്നും ബ്രിട്ടീഷ് ജനത ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ആരോപണം  ഉയരുന്നത്.

പബ്ബുകളിലും ബാറുകളിലും രാത്രി വൈകിയും തുടരുന്ന മദ്യപാനവും ആട്ടവും പാട്ടും ആലിംഗനങ്ങളും കൊറോണ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.  

എന്നാല്‍ അതൊന്നും നിയന്ത്രിക്കാന്‍ ആവുന്നിമില്ല. പബ്ബുകള്‍ എല്ലാം കുറച്ചു നാളത്തേക്ക് അടച്ചിടുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

Tags: londoncovidBritainCoronacoronavirus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies