Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

സ്വപ്‌നങ്ങള്‍ക്കൊപ്പം പറന്ന് രാഖി

പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ പരാമര്‍ശിക്കുന്ന പിരമിഡുകള്‍ക്ക് മുന്നിലെ നിധി തേടി പ്രതിബന്ധങ്ങളെ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്റെ കഥ പോലെയാണ് രാഖിയുടെയും ജീവിത കഥ.

പ്രമോദ് കുമാര്‍ ബി. കരവാളൂര്‍ by പ്രമോദ് കുമാര്‍ ബി. കരവാളൂര്‍
Mar 8, 2020, 10:06 am IST
in Defence

ആകാശത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കൗതുകത്തോടെ ഓടിയെത്തി നോക്കി നിന്നിരുന്ന രാഖി എന്ന പെണ്‍കുട്ടി ഇന്ന് രാജ്യത്തിനാകെ അഭിമാനമാണ്. വ്യോമസേനയില്‍ പൈലറ്റായി എന്നത് മാത്രമല്ല ആ നേട്ടം. വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡിന് രാഖിയെ നിയോഗിച്ചത് ഒരു പ്ലറ്റൂണിനെയാകെ പരേഡില്‍ നയിക്കാനായിരുന്നു.  

സേന രാഖിക്ക് കുടുംബ കാര്യമാണ്. അമ്മ, സഹോദരി, ഭര്‍ത്താവ് എല്ലാവരും സൈനികര്‍.  പുനലൂര്‍, കരവാളൂര്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ പിള്ളയുടെ വീടാണത്. രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യയും രണ്ടു പെണ്‍മക്കളുമടക്കം എല്ലാവരും സൈന്യത്തിന്റെ ഭാഗം. കുടുംബനാഥയായ അമ്മ ലെഫ്റ്റനന്റ് കേണല്‍ വിജയകുമാരി കരസേനയില്‍ നേഴ്‌സിങ് സൂപ്രണ്ടായി നാലു വര്‍ഷം മുമ്പ് വിരമിച്ചു. രാഖിയുടെ ചേച്ചി രശ്മി കരസേനയില്‍ ഡോക്ടറാണ്. രശ്മിയുടെ ഭര്‍ത്താവ് ഷെറിന്‍ രാജ് കരസേനയില്‍ ക്യാപ്റ്റനും.  

പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ പരാമര്‍ശിക്കുന്ന പിരമിഡുകള്‍ക്ക് മുന്നിലെ നിധി തേടി പ്രതിബന്ധങ്ങളെ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്റെ കഥ പോലെയാണ് രാഖിയുടെയും ജീവിത കഥ. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍ മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു രാഖിയുടെ പഠനം. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റ്റൂര്‍ക്കിലും രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃത്‌സറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്‍കോട്ടിലുമായി പഠനം. തുടര്‍ന്ന് നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2015 അവസാനം തെലങ്കാനയിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ പരിശീലനം…  

കുട്ടിക്കാലത്തെ സ്വപ്‌നത്തിനൊപ്പം സഞ്ചരിച്ച രാഖിയുടെ ആദ്യ നിയമനം ഉത്തര്‍പ്രദേശിലെ സര്‍സാവയില്‍. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ് ഗ്രായില്‍. ഇവിടെ ജോലിയിലിരിക്കെ ദല്‍ഹിയില്‍ വിജയ ദിവസ് ആഘോഷത്തില്‍ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. അന്ന് വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുത്തത് രാഖിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 2018ല്‍ ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് കിട്ടി. പിന്നീട് രണ്ടു മാസത്തെ കടുത്ത പരിശീലനത്തിന് ഒടുവില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ പരേഡ് സംഘത്തിന്റെ നായികാപദം ഏറ്റെടുത്ത് പരേഡ് നയിച്ചു.  

സ്വന്തം ഇച്ഛാശക്തി കൊണ്ട് തന്റെ ആഗ്രഹം സഫലമാക്കിയ രാഖി സ്ത്രീകള്‍ക്ക് അഭിമാനം തന്നെയാണ്. മനസ്സില്‍ നിറഞ്ഞ ദേശസ്‌നേഹവും നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്‌നിക്കുകയും ചെയ്താല്‍ ഏത് ഉയരവും കീഴടക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ പെണ്‍കുട്ടി. പരേഡിലെ പദചലനങ്ങളും മറ്റും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികളുടെ അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങുവാനും രാഖി രാമചന്ദ്രന് കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

Kerala

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

India

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

Kerala

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.