Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകം; താഹിര്‍ ഹുസൈന്റെ ബന്ധുക്കളിലേക്കും പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിക്കുന്നു

പോലീസ് കസ്റ്റഡിയില്‍ എടുത്ത താഹിര്‍ ഹുസൈയിനിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 01:17 pm IST
in India

ന്യൂദല്‍ഹി :  ദല്‍ഹി കലാപത്തിനിടെ ഇന്റലിജെന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊല്ലപ്പെട്ടതില്‍ പ്രത്യേക അന്വേഷണ സംഘം നടപടി ശക്തമാക്കുന്നു. കേസില്‍ ആരോപണ വിധേയനും എഎപി നേതാവുമായ താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.  

കേസിനെ തുടര്‍ന്ന് ദല്‍ഹി റോസ് അവന്യൂ കോടതി പരിസരത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെ പ്രത്യേക സംഘമെത്തി അന്വേഷണം ആരംഭിക്കുന്നു. ബോളീവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം മാസ്‌ക് ധരിച്ചാണ് ഹുസ്സൈയ്ന്‍ കോടതിയില്‍ എത്തിയത്.  പോലീസ് കസ്റ്റഡിയില്‍ എടുത്ത താഹിര്‍ ഹുസൈയിനിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.  

ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം താഹിര്‍ ഹുസ്സൈയ്‌നിന്റെ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.  

എന്നാല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് കലാപകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഹുസൈന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കലാപം സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ താഹിറുമായി തെളിവെടുപ്പ് നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്താന്‍ തയ്യാറാണെന്ന് താഹിര്‍ ഹുസ്സൈന്‍ അറിയിച്ചു. 

ചോദ്യം ചെയ്യലിനോട് താഹിര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ എവിടെയൊക്കെ ഒളിവില്‍ കഴിഞ്ഞുവെന്ന് താഹിര്‍ പോലീസുകാരോട് വ്യക്തമാക്കി. ഒളിവില്‍ കഴിയാനായി ഇയാള്‍ക്ക് സഹായം നല്‍കിയവരെ കുറിച്ചും ഇയാള്‍ സൂചന നല്‍കിയിട്ടുണ്ട്.  

പോലീസ് അന്വേഷണം വ്യാപകമാക്കിയതോടെ താഹിര്‍ ഹുസൈന്‍ ആദ്യം നെഹ്റു വിഹാറിലേക്കും പിന്നീട് ഓഖ്ലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മറ്റൊരു ഫോണാണ് ഈ സമയം ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.  

അവിടെ നിന്നും മുസതഫാബാദിലേക്ക് കടന്ന താഹിറിനായി പോലിസ് പരിശോധന തുടങ്ങിയതോടെ പ്രതി സക്കീര്‍ നഗറിലേക്ക് കടന്നു. ഇവിടെ നാല്പേര്‍ പ്രതിയെ സഹായിച്ചുവെന്നും ഇവരെ സംബന്ധിച്ച് വിവരം ലഭിച്ചുവെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇയാളുടെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും, കല്ലുകളും തോക്കും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതോടെ എഎപി ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

Tags: delhideath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.