Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദല്‍ഹി കലാപം; ബംഗ്ലാ ഭീകരര്‍ക്ക് ബന്ധം

താഹിറിന് ചില ബംഗ്ലാ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഐബിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അങ്കിത് ശര്‍മ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നുമാണ് സംശയം. ഇതറിഞ്ഞതാകാം ഇത്രയും പൈശാചികമായി കൊലപ്പെടുത്താന്‍ കാരണം. ഈ സംശയം മുതിര്‍ന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രകടിപ്പിച്ചിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Mar 1, 2020, 08:41 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 42 പേരുടെ ജീവനെടുത്ത കലാപം അഴിച്ചുവിട്ടത് ബംഗ്ലാദേശിലെ ചില ഭീകരസംഘടനകളുടെ സഹായത്തോടെയെന്ന് സംശയം. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കലാപത്തിനിടെ പൈശാചികമായാണ് ആപ്പ് എംഎല്‍എ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. ആറു മണിക്കൂറിലേറെ പീഡിപ്പിച്ച് നാനൂറിലേറെ തവണ കുത്തിയാണ് ശര്‍മയെ കൊന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുടല്‍മാല കീറിമാറ്റി മൃതദേഹം അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. ഇത് താഹിര്‍ ഹുസൈന് ശര്‍മയോടുള്ള കടുത്ത വൈരാഗ്യമാണ് കാണിക്കുന്നത്.

താഹിറിന് ചില ബംഗ്ലാ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഐബിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അങ്കിത് ശര്‍മ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നുമാണ് സംശയം. ഇതറിഞ്ഞതാകാം ഇത്രയും പൈശാചികമായി കൊലപ്പെടുത്താന്‍ കാരണം. ഈ സംശയം മുതിര്‍ന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രകടിപ്പിച്ചിട്ടുണ്ട്.

അങ്ങനെയെങ്കില്‍ താഹിര്‍ ഹുസൈന് കലാപം അഴിച്ചുവിടാന്‍ ബംഗ്ലാ ഭീകരസംഘടനകള്‍ സകലവിധ സഹായങ്ങളും നല്‍കിയിരിക്കാം. ഇയാളുടെ വസതിയില്‍ നിന്ന് കണ്ടെടുത്ത ബോംബുകളും സ്ഫോടകവസ്തുക്കളും ഹിന്ദു ഭവനങ്ങളിലേക്ക് പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഉപയോഗിച്ച  ലോഞ്ചറുകളും ഇയാള്‍ക്ക് വലിയ സഹായം ലഭിച്ചിരുന്നുവെന്നതിലേക്കും കലാപത്തിന് വലിയ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നതിലേക്കും വിരല്‍ചൂണ്ടുന്നു. ഇക്കാര്യം ഐബി അന്വേഷിച്ചു തുടങ്ങിയെന്നാണ് വിവരം.  അതേസമയം താഹിറിനെ അനുകൂലിച്ച് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തി. അതിനിടെ, ദല്‍ഹിയില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തിയും ജനങ്ങളുമായി സംവദിച്ചും ആശയവിനിമയം നടത്തിയും അവരുടെ ഭീതിയും ആശങ്കയും പരിഹരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന അഭ്യൂഹങ്ങളും മറ്റും വിശ്വസിക്കരുതെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.  മുഴുവന്‍ കലാപകാരികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. ഐബിയുടെ സഹായത്തോടെ കലാപകാരികളുടെ വീടുകള്‍ പോലീസ് തിരിച്ചറിയുന്നുണ്ട്. അവരുടെ പട്ടികയും തയാറാക്കുന്നു. പ്രതികളെ പിടികൂടി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അവരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണ് പോലീസ് ഉപയോഗിക്കുന്നത്.  

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കട കമ്പോളങ്ങള്‍ തുറന്നു തുടങ്ങി. സ്ഥിതിഗതികള്‍ ശാന്തമായിത്തുടങ്ങിയെങ്കിലും മാര്‍ച്ച് ഏഴിനേ സ്‌കൂളുകള്‍ തുറക്കൂ. എന്നാല്‍ പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും.

മതവെറി പ്രസംഗങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാര്‍ കലാപത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ ഒന്‍പത് അഭയകേന്ദ്രങ്ങള്‍ തുറന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അതിനിടെ, ജന്തര്‍മന്ദറില്‍ ആയിരങ്ങള്‍ പങ്കെടുത്ത സമാധാന പ്രകടനം നടന്നു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളോടെ ദേശീയപതാകകള്‍ ഏന്തിയായിരുന്നു പ്രകടനം.

Tags: delhiriot
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

India

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

Travel

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

Kerala

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

India

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies